ന്യൂയോർക്ക്: അമേരിക്കയിലെ എഴുത്തുകാരിൽ നല്ലൊരു പങ്കിന്റെ സാന്നിധ്യവും സാഹിത്യ വിഷയങ്ങളെപറ്റിയുള്ള മുഖ്യ പ്രഭാഷണങ്ങളും ചർച്ചകളും കൊണ്ടു സന്പന്നമാക്കിയ ചടങ്ങിൽ ഇ മലയാളിയുടെ അഞ്ചാമത് സാഹിത്യ അവാർഡുകൾ സമ്മാനിച്ചു.
സാഹിത്യത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജോണ്‍ വേറ്റം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രൊഫ. ജോസഫ് ചെറുവേലിയിൽ നിന്നു ഏറ്റുവാങ്ങി. ലേഖനത്തിനുള്ള അവാർഡ് ജോസഫ് പടന്നമാക്കലിനു ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ സമ്മാനിച്ചു.
ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം അബ്ദുൾ പുന്നയൂർക്കൂളത്തിനു കവിതയക്കുള്ളക്ക് അവാർഡ് സമ്മാനിച്ചു. നിരൂപണത്തിനുള്ള അവാർഡ് ഡോ. നന്ദകുമാർ ചാണയിൽ റോക്ക്ലാൻഡ് ലെജിസ്ലേറ്റർ ഡോ. ആനി പോളിൽ നിന്നു സ്വീകരിച്ചു.
ഫൊക്കാന നേതാവും സാമൂഹിക പ്രവർത്തകയുമായ ലീലാ മാരേട്ടിൽ നിന്നു ജനപ്രിയ എഴുത്തുകാരനുള്ള അവാർഡ് കോരസണ്‍ വർഗീസ് സ്വീകരിച്ചു. രാഷ്ട്രീയ ലേഖനങ്ങൾക്കു അവാർഡ് ലഭിച്ച ബി. ജോണ്‍ കുന്തറക്കു വേണ്ടി പുത്രി ഡോ. ആശാ ജോസഫ് അവാർഡ് എഴുത്തുകാരനായ സിഎംസിയിൽ നിന്നു ഏറ്റുവാങ്ങി.
സ്വതന്ത്ര ചിന്തകനും പ്രതികരണങ്ങളുടെ കുലപതിയുമെന്ന നിലയിൽ ആൻഡ്രൂസ് ചെറിയാനുള്ള അവാർഡ് അദ്ധേഹത്തിന്റെ സുഹൃത്തുക്കളായ ഡോ. എൻ.പി. ഷീല, സാംസി കൊടുമണ്‍, രാജു വർഗീസ് എന്നിവർ പ്രശസ്ത ഗാനരചയിതാവ് കൂടിയായ ഫാ. തദ്ധേവൂസ് അരവിന്ദത്തിൽ നിന്നു ഏറ്റു വാങ്ങി.
ഫോക്കാന സീനിയർ നേതാവ് ടി.എസ്. ചാക്കോ, ദീർഘകാലം സഹപ്രവർത്തകയായിരുന്ന സാറാമ്മ ജോർജ് (കുഞ്ഞുമോൾ) എന്നിവരും സരോജ വർഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ നടന്ന അവാർഡ് ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ, ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവരായിരുന്നു മുഖ്യാതിഥികൾ. ഫാ. അരവിന്ദത്ത്, ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് മധു കൊട്ടരാക്കര, ഐഎൻഒസി നേതാവ് ജോർജ് ഏബ്രഹാം, പ്രൊഫ. ചെറുവേലി തുടങ്ങിയവർ നിലവിളക്കു കൊളുത്തി സമ്മേളനത്തിനു തുടക്കം കുറിച്ചു. ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അവാർഡ് ജേതാക്കൾക്കു ആശംസകൾ നേർന്നു.
സുധീർ പണിക്കവീട്ടിൽ, ജോസ് കാടാപ്പുറം, പ്രിൻസ് മർക്കോസ്, ടാജ് മാത്യു, ലീലാ മാരേട്ട്, ജോർജ് തുന്പയിൽ, അരുണ്‍ കോവാട്ട്, ഷോളി കുന്പിളുവേലി എന്നിവരുടെ സേവനങ്ങൾക്കു നന്ദിയും പറഞ്ഞു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജോർജ് തുന്പയിൽ എംസി ആയി പ്രവർത്തിച്ചു. ഫോമാ ട്രഷറർ ഷിനു ജോസഫ്, ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി എന്നിവർ അവാർഡ് ജേതാക്കൾക്ക് ആശംസ്കൾ നേർന്നു.
മലയാളം പത്രിക എഡിറ്റർ ടാജ് മാത്യു, ലീല മാരേട്ട്, ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്സണ്, ജയപ്രകാശ് നായർ, ജോസഫ് വാണിയപള്ളിൽ, എഴുത്തുകാരായ ബാബു പാറക്കൽ, സി.എം.സി., ജോസ് ചെരിപുറം, രാജു തോമസ്, ഡോ. എൻ.പി. ഷീല, ഷോളി കുന്പിളുവേലി, ജനനി പത്രാധിപ സമിതിയംഗം സണ്ണി പൗലോസ്, ജസ്റ്റീസ് ഫോർ ഓൾ ചെയർ തോമസ് കൂവള്ളൂർ, പ്രൊഫ. അമ്മിണി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജോണ്‍ വേറ്റം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രൊഫ. ജോസഫ് ചെറുവേലിയിൽ നിന്നു ഏറ്റുവാങ്ങി. ലേഖനത്തിനുള്ള അവാർഡ് ജോസഫ് പടന്നമാക്കലിനു ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ സമ്മാനിച്ചു.
ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം അബ്ദുൾ പുന്നയൂർക്കൂളത്തിനു കവിതയക്കുള്ളക്ക് അവാർഡ് സമ്മാനിച്ചു. നിരൂപണത്തിനുള്ള അവാർഡ് ഡോ. നന്ദകുമാർ ചാണയിൽ റോക്ക്ലാൻഡ് ലെജിസ്ലേറ്റർ ഡോ. ആനി പോളിൽ നിന്നു സ്വീകരിച്ചു.
ഫൊക്കാന നേതാവും സാമൂഹിക പ്രവർത്തകയുമായ ലീലാ മാരേട്ടിൽ നിന്നു ജനപ്രിയ എഴുത്തുകാരനുള്ള അവാർഡ് കോരസണ്‍ വർഗീസ് സ്വീകരിച്ചു. രാഷ്ട്രീയ ലേഖനങ്ങൾക്കു അവാർഡ് ലഭിച്ച ബി. ജോണ്‍ കുന്തറക്കു വേണ്ടി പുത്രി ഡോ. ആശാ ജോസഫ് അവാർഡ് എഴുത്തുകാരനായ സിഎംസിയിൽ നിന്നു ഏറ്റുവാങ്ങി.
സ്വതന്ത്ര ചിന്തകനും പ്രതികരണങ്ങളുടെ കുലപതിയുമെന്ന നിലയിൽ ആൻഡ്രൂസ് ചെറിയാനുള്ള അവാർഡ് അദ്ധേഹത്തിന്റെ സുഹൃത്തുക്കളായ ഡോ. എൻ.പി. ഷീല, സാംസി കൊടുമണ്‍, രാജു വർഗീസ് എന്നിവർ പ്രശസ്ത ഗാനരചയിതാവ് കൂടിയായ ഫാ. തദ്ധേവൂസ് അരവിന്ദത്തിൽ നിന്നു ഏറ്റു വാങ്ങി.
ഫോക്കാന സീനിയർ നേതാവ് ടി.എസ്. ചാക്കോ, ദീർഘകാലം സഹപ്രവർത്തകയായിരുന്ന സാറാമ്മ ജോർജ് (കുഞ്ഞുമോൾ) എന്നിവരും സരോജ വർഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ നടന്ന അവാർഡ് ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ, ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവരായിരുന്നു മുഖ്യാതിഥികൾ. ഫാ. അരവിന്ദത്ത്, ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് മധു കൊട്ടരാക്കര, ഐഎൻഒസി നേതാവ് ജോർജ് ഏബ്രഹാം, പ്രൊഫ. ചെറുവേലി തുടങ്ങിയവർ നിലവിളക്കു കൊളുത്തി സമ്മേളനത്തിനു തുടക്കം കുറിച്ചു. ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അവാർഡ് ജേതാക്കൾക്കു ആശംസകൾ നേർന്നു.
സുധീർ പണിക്കവീട്ടിൽ, ജോസ് കാടാപ്പുറം, പ്രിൻസ് മർക്കോസ്, ടാജ് മാത്യു, ലീലാ മാരേട്ട്, ജോർജ് തുന്പയിൽ, അരുണ്‍ കോവാട്ട്, ഷോളി കുന്പിളുവേലി എന്നിവരുടെ സേവനങ്ങൾക്കു നന്ദിയും പറഞ്ഞു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജോർജ് തുന്പയിൽ എംസി ആയി പ്രവർത്തിച്ചു. ഫോമാ ട്രഷറർ ഷിനു ജോസഫ്, ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി എന്നിവർ അവാർഡ് ജേതാക്കൾക്ക് ആശംസ്കൾ നേർന്നു.
മലയാളം പത്രിക എഡിറ്റർ ടാജ് മാത്യു, ലീല മാരേട്ട്, ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്സണ്, ജയപ്രകാശ് നായർ, ജോസഫ് വാണിയപള്ളിൽ, എഴുത്തുകാരായ ബാബു പാറക്കൽ, സി.എം.സി., ജോസ് ചെരിപുറം, രാജു തോമസ്, ഡോ. എൻ.പി. ഷീല, ഷോളി കുന്പിളുവേലി, ജനനി പത്രാധിപ സമിതിയംഗം സണ്ണി പൗലോസ്, ജസ്റ്റീസ് ഫോർ ഓൾ ചെയർ തോമസ് കൂവള്ളൂർ, പ്രൊഫ. അമ്മിണി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി തുടങ്ങിയവർ സംസാരിച്ചു.