+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്

സന്ദീപ് സലിംഎഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോർവീജിയൻ എഴുത്തുകാ
അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്
സന്ദീപ് സലിം

എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്കാരമായ നൊബേൽ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയെയും പരസ്പരവിരുദ്ധമായ വികാരങ്ങളുംവായനക്കാരനെ ആഴത്തിൽ സ്പർശിക്കുന്ന ഭാഷയിൽ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്‍റെ പ്രത്യേകത.

നാടകങ്ങൾ, നോവലുകൾ, കവിതാസമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, വിവർത്തനങ്ങൾ തുടങ്ങി എഴുത്തിന്‍റെ എല്ലാ രൂപങ്ങളിലും അദ്ദേഹത്തിന്‍റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തിൽ ഏറ്റവുമധികം വേദികളിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിക്കുക യോൻ ഫൊസെയുടെ നാടകങ്ങളാണ്.

എഴുത്തു തുടങ്ങിയത് കഥയിൽ

1981ൽ ഒരു സ്റ്റുഡന്‍റ് ജേണലിൽ പ്രസിദ്ധീകരിച്ച ഹാൻ (അവൻ) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തിൽ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവൽ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടു വർഷത്തിനകം അദ്ദേഹത്തിന്‍റെ ആദ്യ നോവൽ റൗഡ്, സ്വാർട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ൽ പുറത്തിറങ്ങിയ നൗസ്റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പർശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്‍റെ രചനകളെ നോർവേയെന്ന രാജ്യത്തിന്‍റെ അതിർവരന്പുകൾ ഭേദിച്ച് ആഗോളതലത്തിലേക്കുയർത്തിയത്.

നാടകത്തിലേക്ക്

തന്‍റെ എഴുത്തിന്‍റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാൻ പിന്നെയും മൂന്നു വർഷങ്ങൾകൂടി വേണ്ടിവന്നു. നോക്കോണ്‍ കെജെം ടിൽ എ കോം (ആരോ വരാൻ പോകുന്നു) ആയിരുന്നു ആദ്യ നാടകം. നാടകകൃത്തെന്ന നിലയിൽ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ൽ ബെർഗനിലെ നാഷണൽ തിയറ്ററിൽ ആദ്യമായി അവതരിപ്പിച്ച ഓഗ് ആൽഡ്രി സ്കാൽ വി സ്കിൽജസ്റ്റ് (ആൻഡ് നെവർ ഷാൽ വി പാർട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോൻ ഫൊസെ യൂറോപ്പിലെ ഒന്നാം നിര നാടകകൃത്തുകളുടെ പട്ടികയിൽ ഇടംനേടി. വിഖ്യാത നോർവീജിയൻ നാടകകൃത്തായ ഹെൻറിക് ഇബ്സനു ശേഷം ഏറ്റവുമധികം വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്.

മുൻഗാമികൾക്കൊപ്പം

എഴുത്തുകാരായ തർജേയ് വെസാസ്, സാമുവൽ ബെക്കറ്റ്, തോമസ് ബെർണാർഡ്, ജോർജ് ട്രാക്കൽ, ഫ്രാൻസ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകർ ഫൊസെയുടെ പേരും ചേർത്തു. തർജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതൽ അടുത്തു നിൽക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്‍റെ മുൻഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തിൽ പിന്തുടർന്നത്. എന്നാൽ, അദ്ദേഹത്തിന്‍റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നർമവും മനുഷ്യാനുഭവത്തിന്‍റെ തീക്ഷ്ണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

അപകടം എഴുത്തിനെ സ്വാധീനിച്ചു

1959ൽ നോർവീജിയൻ പടിഞ്ഞാറൻ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോൻ ഫൊസെ ജനിച്ചത്. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ബെർഗൻ സർവകലാശാലയിൽ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോൾ ഉണ്ടായ ഗുരുതരമായ ഒരു അപകടം അദ്ദേഹത്തിന്‍റെ എഴുത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകൾ, അരക്ഷിതാവസ്ഥകൾ, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ, ഓരോ മനുഷ്യനും ജനനം മുതൽ യഥാർഥജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂർത്തങ്ങളുമൊക്കെ അദ്ദേഹത്തിന്‍റെ രചനകളിൽ ഇടംപിടിച്ചതിനു പിന്നിൽ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കൽ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി.

സെപ്റ്റോളജി മാസ്റ്റർപീസെന്ന് നിരൂപകർ

ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാർഥ്യങ്ങളുമായി ഒരു വൃദ്ധന്‍റെ ആവർത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ നോവൽ പരന്പരയായ സെപ്റ്റോളജിയാണ് യോൻ ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെന്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വർഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദർ നെയിം), ഉദാ ഈൻ അന്നൻ (ഞാൻ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങൾ പുറത്തിറങ്ങിയത്.

കാവ്യഭാഷയും വഴങ്ങും

കവിയെന്ന നിലയിലും തന്‍റെ പ്രതിഭ തെളിയിച്ചയാളാണ് യോൻ ഫൊസെ. എണ്‍പതുകളുടെ മധ്യത്തിൽത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ൽ അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരമായ എംഗൽ മെഡ് വാറ്റ്ൻ ഐ ഔജീൻ പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ നാടകങ്ങളിലും നോവലുകളിലും കാവ്യഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2021ൽ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് എന്ന കവിതാസമാഹാരം കവിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ യശസ് രാജ്യാന്തരതലത്തിൽ ഉയർത്തി. വിഖ്യാത കവികളായ ജോർജ് ട്രാക്കലിന്‍റെയും റെയ്നർ മരിയ റിൽക്കെയുടെയും കവിതകൾ നോർവീജിയൻ ഭാഷകളിലേക്ക് ഫൊസെ വിവർത്തനം ചെയ്തിട്ടുമുണ്ട്.