+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയിലറിന് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് എന്‍റെ സിനിമ "ജലധാര'; സങ്കടം പങ്കുവച്ച് നായകൻ

രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘ജയിലറി’നു മുന്നിൽ സ്വന്തം ചിത്രമായ ‘ജലധാര പമ്പ്സെറ്റ്’ വിറങ്ങലിച്ചു നിൽക്കുകയാണെന്ന് സിനിമയുടെ നായകനും സഹ നിർമാതാവുമായ
ജയിലറിന് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് എന്‍റെ സിനിമ

രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘ജയിലറി’നു മുന്നിൽ സ്വന്തം ചിത്രമായ ‘ജലധാര പമ്പ്സെറ്റ്’ വിറങ്ങലിച്ചു നിൽക്കുകയാണെന്ന് സിനിമയുടെ നായകനും സഹ നിർമാതാവുമായ സാഗർ ആർ.

തന്‍റെ പതിനഞ്ച് വർഷത്തെ കഷ്ടപ്പാടിന് ഒരാശ്വാസമാകും എന്നു കരുതിയ സിനിമയായിരുന്നു ‘ജലധാര’യെന്നും ഇനിയും അറിയപ്പെടാത്ത ഒരു നടനായി തന്നെ തുടരാനായിരിക്കും തന്‍റെ യോഗമെന്നും സാഗർ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പറ്റുമെങ്കിൽ എല്ലാവരും ഈ ചിത്രം തിയറ്ററിൽ പോയി കാണണമെന്നും അദ്ദേഹം കുറിച്ചു.

ഞാൻ ആരാധിച്ച എന്‍റെ സൂപ്പർ താരത്തിന്‍റെ (രജനികാന്ത്) സിനിമയുടെ മുന്നിൽ തന്നെ താരം ആകാൻ ആഗ്രഹിച്ച എന്‍റെ സിനിമ വിറങ്ങലിച്ചു മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു. എന്‍റെ 15 വർഷത്തെ കഷ്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ എന്‍റെ സിനിമ ‘ജലധാര പമ്പ്സറ്റ്’. രണ്ട് വർഷമായി വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചില്ല..

നമ്മുടെ ഫിലിം തിയറ്ററിൽ കൊണ്ടു വരണം എന്നുമാത്രമായിരുന്നു ചിന്ത. നമ്മുടെ ഫിലിം ‘ജലധാര പമ്പ്സെറ്റ്‌’ ഈ ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തി..പക്ഷേ. ‘നീ രക്ഷപ്പെടുമെടാ’ എന്ന വാക്കായിരുന്നു എന്‍റെ ശ്വാസവും, വിശ്വാസവും.

അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വർഷവും ഞാൻ ഓരോ ചുവടും വച്ചത്. സിനിമാ സ്വപ്നങ്ങളുമായി മുൻപിലെത്തിയ 21കാരനെ അന്ന് കൈ പിടിച്ച് ഒപ്പം കൂട്ടി എന്‍റെ ഗുരു ലെനിൻ രാജേന്ദ്രൻ. പകർന്നു കിട്ടിയതെല്ലാം വെളിച്ചമായി.

എന്തിനും ഏതിനും നീ മതിയെടാ എന്ന് പറഞ്ഞ് കൈപിടിച്ചു, തലതൊട്ടപ്പനായി ഗുരുത്വവും അനുഗ്രഹങ്ങളും ആവോളം തന്നു. എന്നാൽ എനിക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ ഞാൻ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്‍റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു.

ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച അടികൾ അതിലും വേഗത്തിൽ തിരിച്ചു വയ്ക്കേണ്ടി വന്നു പലപ്പോഴും. അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല.

അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്നു നടിച്ചില്ല. പ്രാർഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം. ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’

അനുജനെപ്പോലെ ചേർത്തുപിടിച്ച് നിനക്ക് ഭാവിയുണ്ട് മോനേ എന്നും പറഞ്ഞ്, വീണു പോകുമെന്ന് തോന്നിയപ്പോഴെല്ലാം ഇരു കയ്യും നീട്ടി, ഷൂട്ടിംഗ് വേളയിലും കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മൂന്ന് ദിവസത്തെ പ്രമോഷൻ പരിപാടിയിലും ഒരു മടിയും കൂടാതെ നിന്ന് ഇരുപതിലേറെ അഭിമുഖങ്ങൾ നൽകിയ ഉർവശി ചേച്ചിയോട് എത്ര നന്ദി പറയാനാണ്!

സ്വന്തം മകനെപ്പോലെ സ്നേഹിച്ചും ഉപദേശിച്ചും, തോളോട് തോൾ ചേർത്തു നിർത്തിയ ടി.ജി. രവി ചേട്ടന് നന്ദി പറയുന്നില്ല, ഒരായിരം സ്നേഹം മാത്രം. 2013 ൽ ഞാൻ നായകനായ ഫിലിമിൽ (റിലീസ് ആയിട്ടില്ല)കൂടെ അഭിനയിച്ചു തുടങ്ങിയ ബന്ധമാണ് ഇന്ദ്രൻസ് ചേട്ടനുമായി...

അന്ന് മുതൽ ഇന്നുവരെയും തന്ന സപ്പോർട്ടുകൾക്ക് നന്ദി. ജലധാര പമ്പ്സെറ്റ് എന്ന ഈ സിനിമ സംഭവിക്കാൻ വണ്ടർഫ്രെയിംസ് ഫിലിം ലാൻഡ് എന്ന കമ്പനി ഭാഗമായി കൂടെ നിന്ന ചേട്ടൻ ബൈജു ചെല്ലമ്മയ്ക്കും ചേച്ചി സാനിത ശശിധരനും എങ്ങനെ നന്ദി പറയണം എന്നറിയില്ല. എന്‍റെ കൂടെ നിന്ന എല്ലാർക്കും നന്ദി...

തളർന്നു തുടങ്ങുന്നു...നല്ല പ്രായത്തിൽ സിനിമയിൽ എത്തി.. ഇപ്പോൾ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീള കഥാപാത്രം ചെയ്തതും അതു തിയറ്ററിൽ എത്തിയതും.

ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമ്മുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്‍റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്... അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ....? അതോ, ഇനിയും അറിയപ്പെടാത്ത ഒരു നടനായി നിൽക്കാനാവും എന്‍റെ യോഗം.

NB: വർഷങ്ങളായി കേൾക്കുന്നതാണ് നിന്‍റെ ഫിലിം എപ്പോ ഇറങ്ങും ഒന്നും കാണുന്നില്ലല്ലോ... വന്നാൽ ഞങ്ങൾ കാണും എന്നൊക്കെ... ദയവു ചെയ്തു മനസ് തളർത്താനാണ് പറയുന്നതെങ്കിൽ...ദയവായി അത് നിർത്തൂ.

ഇപ്പൊ എന്‍റെ സിനിമ ഇറങ്ങി... മുഴുനീള കഥാപാത്രവുമാണ് ചെയ്തിരിക്കുന്നത്...'ജലധാര പമ്പ്സെറ്റ്‌ സിൻസ്‌ 1962'. നിങ്ങളെങ്കിലും ഒന്ന് തിയറ്ററിൽ കയറി കണ്ടാൽ... തിയറ്ററിൽ ഈ ഫിലിം ഓടും.
സാഗർ പറഞ്ഞു.