+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയ്‌യും തൃഷയും പ്രണയത്തിൽ? വിദേശത്ത് കാമറയിൽ കുടുങ്ങി താരങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് നാൽപതാം വയസിലും കൈ നിറയെ അവസരങ്ങളാണ്.
വിജയ്‌യും തൃഷയും പ്രണയത്തിൽ? വിദേശത്ത് കാമറയിൽ കുടുങ്ങി താരങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് നാൽപതാം വയസിലും കൈ നിറയെ അവസരങ്ങളാണ്. പൊന്നിയിൻ സെൽവന് ശേഷം താരത്തിന്‍റെ മൂല്യം വീണ്ടും വർധിച്ചു. നിലവിൽ വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്.

സിനിമയിൽ സജീവമാക്കുന്നതിനൊപ്പം തൃഷയുടെ പേരിൽ പുതിയ ഗോസിപ്പുകളും തല പൊക്കുകയാണ്. മുൻപും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്.

ചിമ്പു, റാണ ദഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ പേരിലും ഗോസിപ്പുകൾ ഉയർന്നിരുന്നു.

അതുപോലെ സൂപ്പര്‍ താരം വിജയിയുമായി ചേർത്തും ഗോസിപ്പുകൾ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ. വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇവർ വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.

അടുത്തിടെയാണ് ലിയോയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒരു ഇടവേളയെടുത്ത് താരം നോർവേയിലേക്ക് പോയി. ഇവിടെ വച്ച് തൃഷയെ വിജയ്‌യുടെ ഒപ്പം കണ്ടതാണ് പുതിയ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്.

രണ്ടുപേരെയും ഒരു പൊതുസ്ഥലത്തുവച്ചാണ് കാമറാ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയ്‌യും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം. ഈ വർഷമാദ്യം വിജയും ഭാര്യ സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ലിയോ ചിത്രീകരണത്തിനിടയിൽ വിജയ്-തൃഷ സൗഹൃദം നടന്‍റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്ന രീതിയിലാണ് വാർത്തകൾ വന്നത്. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെയും ഒന്നിച്ച് വിദേശ രാജ്യത്ത് കണ്ടത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമായിരിക്കുകയാണ്.

ഇതിനുമുന്പ് 2005ലാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. ഗില്ലി എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇത്. അന്ന് തൃഷ തന്നെ അത്തരം വാർത്തകൾക്കെതിരേ രംഗത്ത് എത്തിയിരുന്നു. 2008ൽ കുരുവി എന്ന ചിതത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.