+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള സിറ്റി വിയന്ന; രണ്ടാമത് സൂറിക്ക്

വിയന്ന: ലോകത്തിലെ ഏറ്റവും ജീവിത നിലവാരം കൂടിയ പട്ടണമായി വിയന്നയെ തെരഞ്ഞെടുത്തു. മെർക്കർ പഠനത്തിലാണ് ഒൻപതാമതും വിയന്ന പട്ടണം ഒന്നാംസ്ഥാനം പിടിച്ച
ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള സിറ്റി വിയന്ന; രണ്ടാമത് സൂറിക്ക്
വിയന്ന: ലോകത്തിലെ ഏറ്റവും ജീവിത നിലവാരം കൂടിയ പട്ടണമായി വിയന്നയെ തെരഞ്ഞെടുത്തു. മെർക്കർ പഠനത്തിലാണ് ഒൻപതാമതും വിയന്ന പട്ടണം ഒന്നാംസ്ഥാനം പിടിച്ചത്. സൂറിച്ച് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിനും ജർമ്മനിയിലെ മ്യൂണിക്കിനും.

വിയന്ന പട്ടണം സുരക്ഷിതത്ത്വത്തിനും ഗതാഗത സംവിധാനത്തിനും സാംസ്കാരിക, വിനോദ വിസ്മയങ്ങൾക്കും മറ്റു നഗരങ്ങളെക്കാൾ ഏറെ മുൻപന്തിയിലായി. ആദ്യത്തെ പത്തു നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യൻ പട്ടണങ്ങളിൽ ആറു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ ഡ്യൂസ്സൽ ഡോർഫ് , ഫ്രാങ്ക്ഫർട്ട്, ജനീവ, ജെൻഫ്, കൊപ്പെൻഹേഗൻ, ബാസൽ എന്നീ നഗരങ്ങളും സ്ഥാനം പിടിച്ചു. കാനഡയിലെ വാൻകൂവർ അഞ്ചാമതും ഓസ്ട്രേലിയയിലെ സിഡ്നി പത്താമതും, ഇറാക്കി തലസ്ഥാനം ബാഗ്ദാദ് ഇരുന്നൂറ്റി പതിനെട്ടാം സ്ഥാനത്തും പട്ടികയിൽ ഇടംപിടിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മുപ്പത്തിയൊൻപതു മാനദണ്ഡങ്ങൾ പരിശോധിച്ചാണ് മികച്ച പട്ടണങ്ങളെ തെരഞ്ഞെടുക്കുന്നത്. ലോകത്തിലെ 239 പട്ടണങ്ങളാണ് പട്ടികയിൽ ഇടംനേടിയത്.


റിപ്പോർട്ട്: ഷിജി ചീരംവേലിൽ