റോം: ഇറ്റലിയിൽ ദാരിദ്യ്ര ഭീഷണി നേരിടുന്നവരുടെ എണ്ണം സർവകാല റെക്കോഡ് ഭേദിച്ചതായി 2016 വരെയുള്ള കണക്കുകളിൽ വ്യക്തമാകുന്നു. നിലവിൽ രാജ്യത്തെ ആകെ ജനങ്ങളിൽ 23 ശതമാനം പേരാണ് ദാരിദ്യ്രത്തിന്റെ നിഴലിലുള്ളത്.
പത്തു വർഷം മുൻപ് ഇങ്ങനെയുള്ളവർ 19.6 ശതമാനം മാത്രമായിരുന്നു. നിലവിൽ കുടിയേറ്റക്കാർക്കിടയിലും, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിലുമാണ് ദാരിദ്യ്ര സാധ്യത താരതമ്യേന അധികമായിരിക്കുന്നത്.
വിദേശ കുടിയേറ്റക്കാർക്കിടയിൽ 2006ൽ 34 ശതമാനമായിരുന്ന ദാരിദ്യ്ര സാധ്യതയിൽ നിന്ന് 2016 ആയതോടെ 55 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. തെക്കൻ മേഖലയിൽ ഇത് 8.3 ശതമാനത്തിൽനിന്ന് 15 ശതമാനത്തിലുമെത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പത്തു വർഷം മുൻപ് ഇങ്ങനെയുള്ളവർ 19.6 ശതമാനം മാത്രമായിരുന്നു. നിലവിൽ കുടിയേറ്റക്കാർക്കിടയിലും, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിലുമാണ് ദാരിദ്യ്ര സാധ്യത താരതമ്യേന അധികമായിരിക്കുന്നത്.
വിദേശ കുടിയേറ്റക്കാർക്കിടയിൽ 2006ൽ 34 ശതമാനമായിരുന്ന ദാരിദ്യ്ര സാധ്യതയിൽ നിന്ന് 2016 ആയതോടെ 55 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. തെക്കൻ മേഖലയിൽ ഇത് 8.3 ശതമാനത്തിൽനിന്ന് 15 ശതമാനത്തിലുമെത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ