+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരണം കൊണ്ടുപോയില്ല; അമ്മയെ കാണാൻ പറ്റി; ഒരുവർഷത്തിന് ശേഷം ചെന്നൈയിലെ വീട്ടിലെത്തി ബാല; വീഡിയോ

ഒരു വർഷത്തിന് ശേഷം അമ്മയെ കാണാൻ പോയ സന്തോഷം പങ്കുവച്ച് നടൻ ബാല. ചെന്നൈയിലുള്ള അമ്മയെ കാണാൻ ഭാര്യ എലിസബത്തിനൊപ്പമാണ് ബാല പോയത്. കരൾമാറ്റ ശസ്ത്രക്രിയക്ക്
മരണം കൊണ്ടുപോയില്ല; അമ്മയെ കാണാൻ പറ്റി; ഒരുവർഷത്തിന് ശേഷം ചെന്നൈയിലെ വീട്ടിലെത്തി ബാല; വീഡിയോ

ഒരു വർഷത്തിന് ശേഷം അമ്മയെ കാണാൻ പോയ സന്തോഷം പങ്കുവച്ച് നടൻ ബാല. ചെന്നൈയിലുള്ള അമ്മയെ കാണാൻ ഭാര്യ എലിസബത്തിനൊപ്പമാണ് ബാല പോയത്. കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് ബാല അമ്മയുടെ അടുത്തെത്തുന്നത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളാണ് അമ്മയെന്നും ബാല പറയുന്നു.

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോൾ ബാലയുടെ അമ്മയ്ക്ക് മകനെ കാണാൻ സാധിച്ചിരുന്നില്ല. അമ്മയുടെ ആരോഗ്യാവസ്ഥ കാരണമായിരുന്നു എന്ന് ബാല വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

സിനിമാ നിർമാതാവും സംവിധായകനുമായ ഡോ. ജയകുമാർ ആണ് ബാലയുടെ അച്ഛൻ. 2020 ൽ അദ്ദേഹം അന്തരിച്ചു. അരുണാചലം സ്റ്റുഡിയോ ഉടമ എ.കെ. വേലന്‍റെ മകൾ ചെന്താമരയാണ് ബാലയുടെ അമ്മ.

ഒരുവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പോകുന്നത്. വീട്ടില്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. മുട്ടുവേദനകൊണ്ടാണ് അമ്മയ്ക്ക് ആശുപത്രിയിൽപോലും വരാൻ പറ്റാതിരുന്നത്. ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്‍റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല.



അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിംഗ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി ഞങ്ങള്‍ അമ്മയെ കാണാന്‍ പോവുകയാണ്. ജീവന്‍ തിരികെ കിട്ടിയതിനും, എനിക്കും എലിസബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു.
ബാല പറഞ്ഞു.

ചെന്നൈയ്ക്ക് പോകുകയാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോയും ബാല പങ്കുവച്ചിരുന്നു.



ഈ ദിവസം ഞാന്‍ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്‍റെ ചേച്ചിയെയും സഹോദരനേയുമെല്ലാം കാണാന്‍ പോവുന്നു. അമ്മയെ കാണുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു.

ഇത്രയും കാലത്തിന് ശേഷമാണ് അവര്‍ എന്നെ ജീവനോടെ കാണാന്‍ പോവുന്നത്. അതിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു. ബാല പറഞ്ഞു.