+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭയത്തിന്‍റെയും കണ്ണുനീരിന്‍റെയും ഒരാഴ്ച; തകർന്നുപോയ ദിവസങ്ങൾ: അനുശ്രീ പറയുന്നു

ഏറെ സങ്കടവും ഒറ്റപ്പെടലും തോന്നിയ ഒരാഴ്ചയാണ് കടന്നുപോയതെന്ന് നടി അനുശ്രീ. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പിലാണ് ഭയം നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നു
ഭയത്തിന്‍റെയും കണ്ണുനീരിന്‍റെയും ഒരാഴ്ച; തകർന്നുപോയ ദിവസങ്ങൾ: അനുശ്രീ പറയുന്നു

ഏറെ സങ്കടവും ഒറ്റപ്പെടലും തോന്നിയ ഒരാഴ്ചയാണ് കടന്നുപോയതെന്ന് നടി അനുശ്രീ. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പിലാണ് ഭയം നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നുപോയതെന്നും തന്നെ സ്നേഹിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അനുശ്രീ പറഞ്ഞത്.

ചിരിച്ചുകൊണ്ട് ഒരു റോസാപൂവ് നീട്ടുന്ന വീഡിയോയൊക്കൊപ്പമാണ് അനുശ്രീ തന്‍റെ ഏറ്റവും വിഷമകരമായ ദിനങ്ങൾ കടന്നുപോയതിനെപ്പറ്റി കുറിച്ചത്.

ഒരുപാട് തകർന്നുപോയ ഒരാഴ്ച ഭയത്തിന്‍റെയും കണ്ണുനീരിന്‍റെയും ഒരാഴ്‌ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു.

ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി. അതിനാൽ ഞാൻ മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയാണ്.

കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല.

ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്.
അനുശ്രീ പറയുന്നു.



എന്നാൽ എന്താണ് സങ്കടത്തിനും ഉത്കണ്ഠയ്ക്കും കാരണമെന്ന് അനുശ്രീ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ "ഇതിഹാസ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കൈക്ക് എന്തോ സംഭവിക്കുന്നു എന്ന് തോന്നിയ രോഗാസ്ഥയെക്കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞിരുന്നു.

ഒരുപാട് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പഴയ അവസ്ഥയിലേക്ക് എത്തിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.