+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർ. ശ്രീലേഖയെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ആർ. ശ്രീലേഖ ഐപി എസിനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു. പിഎംഎ
ആർ. ശ്രീലേഖയെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ആർ. ശ്രീലേഖ ഐപി എസിനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു. പിഎംഎഫിന്‍റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ശ്രീലേഖ, പിഎംഎഫ് നടത്തുന്ന വിവിധ ജനക്ഷേമ പരിപാടികളെ ഏറെ പ്രശംസിച്ചിട്ടുണ്ട്. ബഹ്റൈനിൽ നടന്ന പിഎംഎഫ്ജിസിസി മീറ്റിലും തിരുവന്തപുരത്തു പിഎംഎഫ് ഓഫീസ് ഉദ്ഘാടനത്തിലും ശ്രീലേഖ ഐപിഎസ് പങ്കെടുത്തിരുന്നു. പ്രവാസികൾക്ക് വേണ്ടി മാത്രമല്ല, കേരളത്തിലെ സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയും പിഎംഎഫിന് സജീവമായി ഇടപെടാൻ കഴിയുമെന്നും അവർ പറഞ്ഞു.
||
ഡിജിപിയായതോടെ കേരളത്തിലെ വനിതകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ ആർ.ശ്രീലേഖയ്ക്ക് സജീവമായി ഇടപെടാൻ കഴിയുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി പ്രത്യാശിച്ചു. ഗ്ലോബൽ നേതാക്കളായ ഡോ.ജോസ് കാനാട്ട്, ജോസ് പനച്ചിക്കൽ, ഡയസ് ഇടിക്കുള, ഷാഹിദ കമാൽ, ജോർജ് പടിക്കക്കുടി, റാഫി പാങ്ങോട്, ജോണ്‍ ഫിലിപ്പ്, നൗഫൽ ദമാം, ബഷീർ അന്പലായി, ഡോ.കെ കെ അനസ്, ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ