+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുരുതിയിൽ അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്നു കണ്ടു: പൃഥ്വിരാജ്

മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ‘കുരുതി’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവം ഓർത്തെടുത്താണ് താരം മാമുക്കോയയുടെ വിയോഗത്തെ രേഖപ്പെടുത്തിയ
കുരുതിയിൽ അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്നു കണ്ടു: പൃഥ്വിരാജ്

മാമുക്കോയയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ‘കുരുതി’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവം ഓർത്തെടുത്താണ് താരം മാമുക്കോയയുടെ വിയോഗത്തെ രേഖപ്പെടുത്തിയത്.

"ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്ക്കൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ കുരുതിയിൽ മൂസ എന്ന കഥാപാത്രമായി അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്‍റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും. പൃഥ്വിരാജ് കുറിച്ചു. 'ലെജൻഡ്' എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പൃഥ്വിരാജിന്‍റെ കുറിപ്പ്.

തനത് എന്ന വാക്കിന്‍റെ അഭ്രലോകത്തിലെ ഒരു പര്യായം", എന്നായിരുന്നു മാമുക്കോയയെക്കുറിച്ച് മുരളി ഗോപി അനുസ്മരിച്ചത്.