+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാമതും വിവാഹിതയായി ജയസുധ‍? വിശദ്ദീകരണവുമായി താരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്‌ടനടി ജയസുധ മൂന്നാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ
മൂന്നാമതും വിവാഹിതയായി ജയസുധ‍? വിശദ്ദീകരണവുമായി താരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്‌ടനടി ജയസുധ മൂന്നാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. വിവാഹം കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാൾ ഒരു എൻആർഐയാണെന്നും തന്‍റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമാതാവ് മാത്രമാണ് അദ്ദേഹമെന്നും നടി പറയുന്നു.

തന്നെ വ്യക്തിപരമായി അറിയണമെന്നുള്ളതിനാൽ അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും നടി വ്യക്തമാക്കി.

വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യത്തെ ഭർത്താവ്. എന്നാൽ ഈ ബന്ധം അധികം കാലം നീണ്ടുനിന്നില്ല. ഇരുവരും വിവാഹമോചനം നേടി. പിന്നീട് 1985ൽ നിർമാതാവ് നിതിൻ കപൂറിനെ വിവാഹം കഴിച്ച ജയസുധക്ക് ഈ ബന്ധത്തിൽ രണ്ടു മക്കൾ ഉണ്ട്. 2017 മാർച്ച് 14ന് താരത്തിന്‍റെ ഭർത്താവ് നിധിൻ ആത്മഹത്യ ചെയ്തു.

വിജയ് നായകനായി എത്തിയ വാരിസാണ് ഒടുവിൽ പുറത്തിറങ്ങിയ നടിയുടെ ചിത്രം. വിജയിയുടെ അമ്മവേഷത്തിലാണ് നടി ചിത്രത്തിലെത്തിയത്.