+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശരീരത്തിന്‍റെ നിറം നഷ്ടമായിക്കൊണ്ടിരിക്കുന്നു; രോഗവസ്ഥ വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

ആത്മവിശ്വാസത്തിന്‍റെയും മനോധൈര്യത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് മലയാളികൾക്ക് നടി മംമ്ത മോഹൻദാസ്. കാൻസർ കവർന്ന തന്‍റെ ജീവിതത്തെ സധൈര്യം നേരിട്ട കരുത്തുറ്
ശരീരത്തിന്‍റെ നിറം നഷ്ടമായിക്കൊണ്ടിരിക്കുന്നു; രോഗവസ്ഥ വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

ആത്മവിശ്വാസത്തിന്‍റെയും മനോധൈര്യത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് മലയാളികൾക്ക് നടി മംമ്ത മോഹൻദാസ്. കാൻസർ കവർന്ന തന്‍റെ ജീവിതത്തെ സധൈര്യം നേരിട്ട കരുത്തുറ്റ പോരാളി.

കാൻസർ രോഗത്തിനെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ചും അനേകം പേരു‌ടെ ജീവിതത്തിൽ ആത്മവിശ്വാസം ഉണ്ടാക്കിയ വ്യക്തി കൂടിയാണ് മംമ്ത. ഇപ്പോഴിതാ മറ്റൊരു രോഗവസ്ഥയെ പൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് താരം.

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗമാണ് ഇപ്പോൾ മംമ്തയെ പിടിമുറിക്കിയിരിക്കുന്നത്. യാതൊരു മറയും കൂടാതെ തന്‍റെ അവസ്ഥ പങ്കുവയ്ക്കുവാനും മടി കാട്ടുന്നില്ല മംമ്ത.

പ്രിയപ്പെട്ട സൂര്യൻ, മുൻപ് എങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്‍റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്‍റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.,/i> എന്നാണ് താരത്തിന്‍റെ കുറിപ്പ്. വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകൾ മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.



അമേരിക്കയില്‍ വച്ചായിരുന്നു താരത്തിന്‍റെ കാൻസർ ചികിത്സ. ജനഗണമന ആണ് ഒടുവിൽ ഇറങ്ങിയ മംമ്തയുടെ ചിത്രം.

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

ചർമത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു.

തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്‍റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.

ശരീരത്തിന്‍റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.