+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലൈക്കോട്ടൈ വാലിബനുമായി മോഹൻലാലും ലിജോ ജോസും; ടൈറ്റിൽ പുറത്ത്

ലിജോ ജോസ് പെല്ലിശേരിമോഹന്‍ലാൽ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. "മലൈക്കോട്ടൈ വാലിഭബൻ' എന്നാണ് ചിത്രത്തിന്‍റെ പേര്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ച
മലൈക്കോട്ടൈ വാലിബനുമായി മോഹൻലാലും ലിജോ ജോസും; ടൈറ്റിൽ പുറത്ത്

ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാൽ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. "മലൈക്കോട്ടൈ വാലിഭബൻ' എന്നാണ് ചിത്രത്തിന്‍റെ പേര്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

പി.എസ്. റഫീക്ക് ആണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം പ്രശാന്ത് പിള്ള. പീരിയഡ് ഡ്രാമയായാണ്‌ ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന.

ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം സമയമെടുത്ത് രാജസ്ഥാനിലാകും ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുക.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും ഇത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.