+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം; ഷംന കാസിം

കഷായത്തിൽ തുരിശ് ചേർത്തു നൽകി യുവാവിനെ കൊലപ്പെടുത്തി‌യ പെൺകുട്ടിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നടി ഷംന കാസിം. "പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞ
ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം; ഷംന കാസിം

കഷായത്തിൽ തുരിശ് ചേർത്തു നൽകി യുവാവിനെ കൊലപ്പെടുത്തി‌യ പെൺകുട്ടിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നടി ഷംന കാസിം. "പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം'. നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

നടൻ ചന്തുനാഥും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത്‌ പെണ്ണും’...സമത്വത്തിനു വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കളോജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ. ചന്തുനാഥ് പറഞ്ഞു.