+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ വാർത്തയുമായി തനിക്ക് ബന്ധമില്ല; ദയവുചെയത് പ്രചരിപ്പിക്കരുത്: ദിവ്യ എം.നായർ

തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ദിവ്യ എം.നായര്‍. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരത്തില
ആ വാർത്തയുമായി തനിക്ക് ബന്ധമില്ല; ദയവുചെയത് പ്രചരിപ്പിക്കരുത്: ദിവ്യ എം.നായർ

തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ദിവ്യ എം.നായര്‍. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു. ഇനിയും ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുകയാണെങ്കില്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും താരം പറഞ്ഞു.



ദിവ്യയുടെ വാക്കുകൾ

""ഞാന്‍ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു വിഡിയോ ഇടാന്‍ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം എന്‍റെ വാട്ട്‌സാപ്പില്‍ എന്‍റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടന്‍ തന്നെ ഞാൻ സൈബര്‍ സെല്ലിലും ഡെപ്യൂട്ടി കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നൽകി.

ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിനു മനസ്സിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്.

ഞാനിപ്പോള്‍ ഈ വിഡിയോ ചെയ്യാന്‍ കാരണം തന്നെ ഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്. മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരുകാര്യമാണ് ഇത്.

അതുകൊണ്ട്, ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതെല്ലാവര്‍ക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവര്‍ക്കു വരുമ്പോഴെ അതിന്‍റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ.

നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്‍റെ ചിത്രം വച്ചുള്ള ഈ വ്യാജവാര്‍ത്ത നിങ്ങളുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.''-ദിവ്യ എം. നായര്‍ പറഞ്ഞു.