+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനിയത്തിക്കുട്ടിക്ക് പിറന്നാളുമ്മകള്‍ നല്‍കി മീനാക്ഷി

കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാളുമ്മകള്‍ നല്‍കി മീനാക്ഷി. ചിത്രം മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരു വയസുകൂടി പിന്നിടുന്നു എന്നാണ് ചിത്രത്തിനൊപ്
അനിയത്തിക്കുട്ടിക്ക് പിറന്നാളുമ്മകള്‍ നല്‍കി മീനാക്ഷി

കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാളുമ്മകള്‍ നല്‍കി മീനാക്ഷി. ചിത്രം മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരു വയസുകൂടി പിന്നിടുന്നു എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്.

ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന മാമാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മിയെയും ചിത്രത്തില്‍ കാണാം.



2019 ഒക്ടോബര്‍ 19നാണ് നടന്‍ ദിലീപിനും കാവ്യ മാധവനും മഹാലക്ഷ്മി പിറന്നത്. നാലു വയസുകാരിയായ മാമാട്ടിയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും മീനാക്ഷി പങ്കുവയ്ക്കാറുമുണ്ട്. നിരവധി പേരാണ് മഹാലക്ഷ്മിക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുന്നത്.