+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സംഭവം'കഴിഞ്ഞു; ഇനി "തീർപ്പ്'

മുരളി ഗോപിരതീഷ് അന്പാട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന "തീർപ്പ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. "കമ്മാരസംഭവ'ത്തിന് ശേഷം ഇവർ ഒന്നിക്ക

മുരളി ഗോപി-രതീഷ് അന്പാട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന "തീർപ്പ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. "കമ്മാരസംഭവ'ത്തിന് ശേഷം ഇവർ ഒന്നിക്കുന്ന ഈ ആക്ഷൻ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിവാദങ്ങളിൽ ഉൾപ്പെട്ട വിജയ് ബാബുവിന്‍റെ നിർമാണ മേഖലയിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്. ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം മുരളി ഗോപിയുടേതായി പുറത്തിറങ്ങുന്ന ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുറപ്പ്.

സിദിഖ്,സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി,എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സുനിൽ കെ.എസ് ഛായാഗ്രഹണവും ദീപു ജോസഫ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.