+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ'; പരസ്യചിത്ര സംവിധായകന്‍ കെ.എന്‍.ശശിധരന്‍ അന്തരിച്ചു

സിനിമപരസ്യ സംവിധായകന്‍ കെ.എന്‍.ശശിധരന്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കമെഴുന്നേല്‍ക്കത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത

സിനിമ-പരസ്യ സംവിധായകന്‍ കെ.എന്‍.ശശിധരന്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കമെഴുന്നേല്‍ക്കത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടിയ കെ.എന്‍.തികഞ്ഞ ഒരു സിനിമ ആസ്വാദകനായിരുന്നു.

അക്കരെ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കാണാതായ പെണ്‍കുട്ടി,നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. കാവ്യ മാധവനും സിദ്ധിഖും അഭിനയിച്ച "വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വസ്ത്രവര്‍ണ്ണങ്ങള്‍ക്ക് ശോഭ കൂട്ടാന്‍' എന്ന പരസ്യ ചിത്രം ഒരുക്കിയതും കെ.എന്‍ ശശിധരനാണ്.