+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്. തീവ്രപരിചര
ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്. തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരിക്കുന്നത്. വിക്രത്തിന്‍റെ സൗഖ്യത്തിനായും ആശുപത്രിയില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയാണ്.