+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദങ്ങൾക്ക് പുല്ലുവില; കണിക്കൊന്ന കൊണ്ട് ശരീരം മറച്ച് വീണ്ടും വിവാദ ന‌ടി

വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കഴിഞ്ഞ വര്‍ഷം വിഷു കാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയ മോഡല
വിവാദങ്ങൾക്ക് പുല്ലുവില; കണിക്കൊന്ന കൊണ്ട് ശരീരം മറച്ച് വീണ്ടും വിവാദ ന‌ടി

വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കഴിഞ്ഞ വര്‍ഷം വിഷു കാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയ മോഡലാണ് സീതു ലക്ഷ്മി. അന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഈ വിഷുകാലത്ത് വീണ്ടും കണിക്കൊന്ന കൊണ്ട് ശരീരം മറച്ചു പിടിച്ചിരിക്കുന്ന ചിത്രങ്ങളുമായാണ് സീത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണികൊന്നയെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വിഭാഗം സീതു ലക്ഷ്മിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. സീതു ലക്ഷ്മിയുടെചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.