+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സത്യം അതല്ലെങ്കിലും അതേക്കുറിച്ച് സംസാരിക്കാനാണ് ആളുകൾക്ക് ഇഷ്ടം'

താരങ്ങളുടെ ഇണക്കവും പിണക്കവും പപ്പരാസികൾ ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്ത ആക്കാറുണ്ട്. ചിലപ്പോൾ അതു പ്രചാരണവുമായിരിക്കും. പല ഭിന്നതകളും സോഷ്യല്‍ മീഡിയയു

താരങ്ങളുടെ ഇണക്കവും പിണക്കവും പപ്പരാസികൾ ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്ത ആക്കാറുണ്ട്. ചിലപ്പോൾ അതു പ്രചാരണവുമായിരിക്കും. പല ഭിന്നതകളും സോഷ്യല്‍ മീഡിയയുടേയോ മാധ്യമങ്ങളുടേയോ ഭാവനയില്‍ വിരിഞ്ഞതായിരിക്കും.

ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ പിണക്കമായിരുന്നു പ്രഭാസും പൂജ ഹെഗ്‌ഡെയും തമ്മിലുള്ളത്. പ്രഭാസുമായി മാത്രമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്തയുമായും പൂജ ഹെഗ്‌ഡെയ്ക്ക് ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് പൂജ തന്നെ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഒരഭിമുഖത്തിലായിരുന്നു പൂജ മനസ് തുറന്നത്. നിര്‍ഭാഗ്യവശാല്‍ നെഗറ്റിവിറ്റിയാണ് വില്‍ക്കപ്പെടുക. സത്യം അതായിരിക്കില്ലെങ്കിലും ആളുകള്‍ അതേക്കുറിച്ച് സംസാരിക്കാനാകും ഇഷ്ടപ്പെടുക. എനിക്ക് ചെയ്യാന്‍ സാധിക്കുക പോസിറ്റിവിറ്റി പ്രചരിപ്പിക്കുകയെന്നതാണ്. എന്‍റെ സോഷ്യല്‍ മീഡിയ നിറയെ പോസിറ്റിവിറ്റിയാണ്.

പുറത്ത് നേരത്തെതന്നെ ഒരുപാട് നെഗറ്റിവിറ്റിയുള്ളതിനാല്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. എല്ലാം അവഗണിക്കാനും ജീവിതത്തിലെ നല്ല വശങ്ങളില്‍ ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം- പൂജ പറഞ്ഞു.

അടുത്തയിടെ പുറത്തിറങ്ങിയ രാധെ ശ്യാമില്‍ പ്രഭാസും പൂജയുമായിരുന്നു പ്രധാന താരങ്ങള്‍. സിനിമയുടെ ലൊക്കേഷനില്‍ പൂജയുടെ പെരുമാറ്റത്തില്‍ പ്രഭാസ് അതൃപ്തിയുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്ത് എത്തുകയായിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പൂജയും പ്രഭാസും പരസ്പരം വളരെയധികം ബഹുമാനിക്കുന്നവരാണെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ഭിന്നത ഭാവനാസൃഷ്ടിയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

രാധെ ശ്യാമിന് ലഭിച്ച മോശം പ്രതികരണങ്ങളെക്കുറിച്ചും പൂജ മനസ് തുറന്നിരുന്നു. എല്ലാ സിനിമകള്‍ക്കും അതിന്‍റേതായ വിധിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ ചില സിനിമ കാണുമ്പോള്‍ ഒക്കെ മോശം സിനിമയാണെന്ന് തോന്നും. പക്ഷെ സിനിമ വന്‍ വിജയമായിരിക്കും. ചിലപ്പോള്‍ വളരെ നല്ല സിനിമയാണെന്ന് തോന്നുമെങ്കിലും വിജയിച്ചെന്ന് വരില്ല. ഇങ്ങനെ ഓരോ സിനിമകള്‍ക്കും അതിന്‍റേതായ വിധിയുണ്ട്- എന്നായിരുന്നു പൂജ പറഞ്ഞത്.