+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഭക്ഷണം ഒരുനേരം മാത്രം, പല ജോലികൾ ചെയ്തു, ഏറെ കഷ്ടപ്പെട്ടു'

കഴിഞ്ഞ കുറേകാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വേർപിരിയലും പിന്നീട് താരം അതീവ ഗ്ലാമറസായി ഐറ്റം നന്പർ ചെയ്തതു

കഴിഞ്ഞ കുറേകാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വേർപിരിയലും പിന്നീട് താരം അതീവ ഗ്ലാമറസായി ഐറ്റം നന്പർ ചെയ്തതുമെല്ലാം സാമന്തയെ വാർത്തയിൽ നിറച്ചിരുന്നു.

ഇപ്പോഴിതാ സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ അടുത്ത കാലത്തിറങ്ങിയ ദ ഫാമിലി മാന്‍ സീസണ്‍ ടൂവിലൂടെ സാമന്ത ഹിന്ദിയിലും ശ്രദ്ധ നേടി. സീരീസിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് സാമന്ത കൈയടി നേടിയിരുന്നു. പിന്നാലെയാണ് താരത്തെ തേടി ബോളിവുഡില്‍ നിന്നു നിരവധി ഓഫറുകളെത്തുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ കഥ കേള്‍ക്കുകയാണ് താന്‍ എന്നാണ് സാമന്ത അറിയിച്ചിരിക്കുന്നത്.

താരകുടുംബത്തില്‍ നിന്നല്ല സാമന്ത സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ കരിയറിലെ ഓരോ ചുവടുവയ്പും സാമന്തയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മോഡലിംഗിലൂടെയായിരുന്നു സാമന്ത തന്‍റെ കരിയര്‍ ആരംഭിച്ചത്. പഠിക്കുന്ന കാലത്തായിരുന്നു സാമന്ത മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമന്തയെ സംബന്ധിച്ച് മോഡലിംഗ് എന്നത് പഠനച്ചെലവുകള്‍ക്കും മറ്റും പണം കണ്ടെത്താനുള്ള മാർഗംകൂടിയായിരുന്നു.

താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സാമന്ത മനസുതുറന്നത് വൈറലായി മാറിയിരുന്നു. സാമന്തയുടെ വാക്കുകൾ ഇങ്ങനെ... "അധികം വര്‍ഷങ്ങള്‍ മുമ്പൊന്നുമല്ല, ഞാന്‍ നിങ്ങളെപ്പോലൊരാളായിരുന്നു. നിങ്ങളെല്ലാവരും കൂടുതല്‍ പ്രശസ്തരും പണക്കാരും കരുത്തരും ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

ആത്മാര്‍ഥമായി തന്നെ ഞാനത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസിക്കുന്നു. കാരണം അത് സാധ്യമാണെന്നതു കൊണ്ടുതന്നെ. പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് പഠിക്ക് എന്നാലേ വലിയ ആളാകാന്‍ പറ്റൂ എന്നായിരുന്നു. നിങ്ങളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും ഞാന്‍ നന്നായി പഠിച്ചു. കോളജിലെ ടോപ്പര്‍ ആയി.

പക്ഷേ തുടര്‍പഠനത്തിനുള്ള പണം എന്‍റെ മാതാപിതാക്കളുടെ പക്കലുണ്ടായിരുന്നില്ല. എനിക്കൊരു സ്വപ്‌നമോ ഭാവിയോ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ പറയുന്നത് എന്താണെന്നുവച്ചാല്‍, നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെക്കുറിച്ച് ഒരു സ്വപ്നമുണ്ടാകും.

പക്ഷേ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടാകണം. അത് എന്തുതന്നെയാണെങ്കിലും നിങ്ങളതു നേടണം എന്നാണ്. ഞാന്‍ തുടക്കകാലത്ത് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും പലതരത്തിലുള്ള ജോലികള്‍ ചെയ്തും ഏറെ നാള്‍ കഷ്ടപ്പെട്ടിരുന്നു'- സാമന്ത പറയുന്നു.

ഈ സമയത്തായിരുന്നു സാമന്ത മോഡലിംഗ് പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ തുടങ്ങുന്നത്. ആ വഴി പക്ഷേ സാമന്തയുടെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു. ഇന്ന് സാമന്ത തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്.