+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ശരിക്കും ഒരു അദ്ഭുതം ആയിരുന്നു സത്യൻ അങ്കിളിന്‍റെ ആ ഫോൺ കോൾ'

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു മീര ജാസ്മിൻ. ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്കു സമ്മാനിച്ച താരമാണ് മീര. അതുകൊണ്ടുതന്നെയാണ് മീര വ

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു മീര ജാസ്മിൻ. ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്കു സമ്മാനിച്ച താരമാണ് മീര. അതുകൊണ്ടുതന്നെയാണ് മീര വീണ്ടും സിനിമയിൽ അഭിനയിക്കുന്ന എന്ന വാർത്ത വന്നപ്പോൾ സിനിമാപ്രേമികൾ ആ വാർത്ത ആഘോഷിച്ചതും.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ നായികയാകുന്നത്. മകൾ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സത്യൻ അന്തിക്കാട് സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്കു വരിക എന്നത് തന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി മീര ജാസ്മിൻ.

സിനിമയിലേക്കു തിരിച്ചുവരാൻ ഞാൻ മാനസികമായി തയാറായ സമയം മുതൽ അതായത് ഒരു 2019 തുടക്കത്തിൽ ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു സത്യൻ അങ്കിളിന്‍റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കിൽ ചെയ്യാമായിരുന്നു. സത്യൻ അങ്കിളിന്‍റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ.

ആ സമയത്തെ എന്‍റെയൊരു വെറും തോന്നലായിരുന്നു അത്. അത് ഞാൻ ആരോടും പറഞ്ഞില്ല. സത്യൻ അങ്കിളിനെ ഒന്നു വിളിക്കുകപോലും ചെയ്തില്ല. അത് മനസി‌ൽ അങ്ങനെ ഇരുന്നു. പക്ഷെ, അവിടുന്ന് ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ഈ കൊവിഡ് ബ്രേക്കിന് മുമ്പ് തീർത്തും യാദൃശ്ചികമായി. ഈ ടെലിപ്പതി എന്നൊക്കെ പറയില്ലേ... അതുപോലെ അങ്കിൾ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തതാണ്. ശരിക്കും ഒരു അദ്ഭുതം ആയിരുന്നു അങ്കിളിന്‍റെ ആ ഫോൺ കോൾ - മീര പറയുന്നു.

ഞാൻ നടിയായതും ജീവിതത്തിൽ എനിക്ക് ഉണ്ടായ നേട്ടങ്ങൾ എല്ലാം തന്നതും മലയാളമാണ്... ഈ മണ്ണാണ്. മലയാളിക്ക് എന്നോടുള്ള ഇഷ്ടം ഇപ്പോഴും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗൺസ് ചെയ്തപ്പോഴും സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്.

മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സജീവമായിരിക്കും, പക്ഷേ, ഞാൻ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്‍റിനായിരിക്കും ഞാൻ പ്രാധാന്യം നൽകുക.

ചിലപ്പോൾ ഈ സിനിമ ഇറങ്ങി കുറച്ചുസമയത്തേക്ക് നല്ല കഥാപാത്രങ്ങൾ കിട്ടിയില്ലെങ്കിൽ ഒരു ഗ്യാപ് വന്നേക്കാം അതല്ല ഉടൻ നല്ല കഥാപാത്രം കിട്ടിയാൽ ആ ഗ്യാപ് ഉണ്ടാവുകയും ഇല്ല. ദൈവം അവസരവും ആയുസും തന്നാൽ എനിക്ക് പ്രായമാകുന്ന കാലത്തൊക്കെ അഭിനയിക്കണമെന്നും മീര കൂട്ടിച്ചേർത്തു.