+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലത്തിനു നേർക്കുള്ള കണ്ണാടിയായി ദ സ്പൈസ് ഓഫ് ലൈഫ്

ആലപ്പുഴ: കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി, കാലം കാത്തുവച്ച കരുതലുകളുമായി ദസ്പൈസ് ഓഫ് ലൈഫ് പ്രദർശനത്തിനു തുടക്കമായി. നിരവധി ദേശീയസംസ്ഥാന പുരസ്കാരങ്
കാലത്തിനു നേർക്കുള്ള കണ്ണാടിയായി ദ സ്പൈസ് ഓഫ് ലൈഫ്
ആലപ്പുഴ: കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി, കാലം കാത്തുവച്ച കരുതലുകളുമായി ദസ്പൈസ് ഓഫ് ലൈഫ് പ്രദർശനത്തിനു തുടക്കമായി. നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കർഹനായ ഷാജി ചേർത്തലയുടെ 50 ഫോട്ടോകളാണ് ലളിതകലാ അക്കാദമി ആർട്ഗാലറിയിലൊരുക്കിയിരിക്കുന്ന പ്രദർശനത്തിലുള്ളത്.

രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള ഫോട്ടോകൾ പ്രദർശനത്തിലുണ്ട്. തെരുവുചിത്രകാരനും നിഴലും ധനുഷ്കോടിയിലെ തകർന്ന പള്ളിക്കുമുന്നിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്ന യുവതി, പ്രളയത്തിലകപ്പെട്ടവരുടെ ദൈന്യദൃശ്യങ്ങൾ, പാടം ജെസിബി ഉപയോഗിച്ച് നികത്തുന്നവർ, വലിയ കെട്ടിടത്തിൽ കയർ ഗോവണിയിലിരുന്ന് പെയിന്‍റ് ചെയ്യുന്നവർ, മരത്തിൽ രൂപപ്പെട്ട രൂപങ്ങൾ തുടങ്ങി ഷാജിയുടെ ഫ്രെയിമിൽ പതിഞ്ഞ മികച്ച ഫോട്ടോകളെല്ലാം പ്രദർശനത്തിലുണ്ട്.40 വർഷത്തിലേറെയായി ഫോട്ടോഗ്രാഫി രംഗത്തുള്ള ഷാജി ആലപ്പുഴ ചേർത്തല കെ.ആർ. പുരത്ത് പാരിജാതത്തിൽ (കാളിക്കാട്ട്) പരമേശ്വരൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ്.

ലളിതകലാ അക്കാദമി അവാർഡും ദൃശ്യപ്രതിഭാപുരസ്കാരവും പുരാവസ്തു വകുപ്പിന്‍റെ ദേശീയ ഫോട്ടോഗ്രാഫി അവാർഡും കാർഷിക ഫോട്ടോഗ്രാഫി പുരസ്കാരവുമടക്കം എട്ട് ദേശീയ പുരസ്കാരങ്ങളും അറുപതോളം സംസ്ഥാന പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ലളിതകലാ അക്കാദമി ആർട്ഗ്യാലറിയിൽ നടന്ന ചടങ്ങിൽ പിഎസ്സി മുൻ ചെയർമാൻ ഡോ. രാധാകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.