+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാണാവള്ളി പഞ്ചായത്ത് സന്പൂർണ എൽഇഡി തെരുവ് വിളക്കിലേക്ക്

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ അകെയുള്ള 936 തെരുവ് വിളക്കുകളും എൽഇഡിയാക്കുന്നു. നിലവിൽ ഉണ്ടായിരുന്ന ട്യൂബ്, സിഎഫ് എൽ ലാന്പ് എന്നിവ മാറ്റി പകരം രണ്ടുവർ
പാണാവള്ളി പഞ്ചായത്ത് സന്പൂർണ എൽഇഡി തെരുവ് വിളക്കിലേക്ക്
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ അകെയുള്ള 936 തെരുവ് വിളക്കുകളും എൽഇഡിയാക്കുന്നു. നിലവിൽ ഉണ്ടായിരുന്ന ട്യൂബ്, സിഎഫ് എൽ ലാന്പ് എന്നിവ മാറ്റി പകരം രണ്ടുവർഷം വാറണ്ടിയുള്ള ഓട്ടോമാറ്റിക് സെൻസറോടുകൂടിയ എൽഇഡി തെരുവ് വിളക്കാണ് സ്ഥാപിക്കുന്നത്.
നിലവിൽ പൂച്ചാക്കൽ മുതൽ പുതിയപാലം വരെയും, തൃച്ചാറ്റുകുളം മുതൽ ഇലക്ട്രിസിറ്റി കവല വരെയുള്ള പ്രധാന വഴികളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പത്തുദിവസത്തിനുള്ളിൽ പഞ്ചായത്തിന്‍റെ നിലവിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റും എൽഇഡി ആക്കി മാറ്റുവാൻ കഴിയും. ഇതിലൂടെ പഞ്ചായത്തിന് പ്രതിമാസം നിലവിൽ അടയ്ക്കുന്ന വൈദ്യുതി ചാർജ് 85,000 ത്തിൽ അധികം രൂപ എന്നത് കുറയ്ക്കുവാനും തുടരെ തുടരെയുള്ള മെയ്ന്‍റനൻസ് തുക ലാഭിക്കുവാനും കഴിയും.
വാറണ്ടി സമയത്തു ഉണ്ടാകുന്ന കേടുപാടുകൾ തീർക്കുവാൻ കന്പനി കംപ്ലൈന്‍റ്റ് രജിസ്റ്ററും പഞ്ചായത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കടക്കം വിവരം നൽകാവുന്നതാണ്. സർക്കാർ സ്ഥാപനമായ കെൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. 20ലക്ഷം രൂപയാണ് സന്പൂർണ തെരുവുവിളക്ക് പദ്ധതിക്കായി പഞ്ചായത്ത് ഭരണസമിതി 2018 -2019
യിൽ വകയിരുത്തിയത്. പ്രധാനവീഥികളിൽ സ്ഥാപിച്ച ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കർമം പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് വിവേകാനന്ദ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ, ക്ഷേമ കാര്യാ ചെയർമാൻ ഷീല കാർത്തികേയൻ , ജനപ്രധിനിധികളായ ഡോ. പ്രദീപ് കൂടക്കൽ, ശ്രീദേവി മഹാദേവൻ, സഫിയ ഇസഹാക്ക്, എസ്. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.