+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ കാര്യം മാത്രം മിണ്ടിപ്പോകരുത്! കർശന നിർദേശവുമായി രശ്മിക

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിൽ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. കന്നഡയിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും കുറഞ്ഞ സമയം കൊണ്ട
ആ കാര്യം മാത്രം മിണ്ടിപ്പോകരുത്! കർശന നിർദേശവുമായി രശ്മിക

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിൽ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. കന്നഡയിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും കുറഞ്ഞ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. ഈ ചിത്രത്തിലൂടെ രശ്മിക ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതോടെ രശ്മിക- വിജയ് ദേവരകൊണ്ട ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയും ചെയ്തു.

ഗീതാഗോവിന്ദം ഇറങ്ങിയതിനു പിന്നാലെയാണ് വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയകഥ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയായത്. ഇരുവരുടേയും സിനിമകൾ ഹിറ്റായതോടെ പ്രണയകഥയും വൈറലാവുകയായിരുന്നു. തുടക്കത്തിൽ ഗോസിപ്പ് കഥകൾക്ക് താരങ്ങൾ ചെവി കൊടുത്തിരുന്നില്ല. പല അഭിമുഖങ്ങളിലും താരങ്ങൾ തമ്മിലുളള ബന്ധം സ്ഥിരം ചോദ്യമായി മാറി. ഇപ്പോഴിതാ ഇതിനെതിരേ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് രശ്മിക.

വിജയ് തന്‍റെ അടുത്ത സുഹൃത്താണെന്നു രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കൂടാതെ തന്‍റെ ബ്രേക്കപ്പ് സമയത്ത് അതിൽ നിന്ന് കരകയറാൻ വിജയ് സഹായിച്ചിരുന്നതിനെക്കുറിച്ചും രശ്മിക പറഞ്ഞിരുന്നു. കന്നഡ താരം രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു രശ്മിക. ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നു. നിശ്ചയത്തിനു ശേഷമായിരുന്നു താരങ്ങൾ വേർപിരിയുന്നത്. ഗീതാഗോവിന്ദം ഇറങ്ങിയതിന് പിന്നാലെയായിരുന്നു താരങ്ങൾ തമ്മിൽ വേർപിരിയുന്നത്. ഇതും വിജയ്- രശ്മിക പ്രണയ കഥ പ്രചരിക്കാൻ കാരണമായി.

ഗോസിപ്പുകൾ രൂക്ഷമായതോടെയാണ് കർശന നിർദ്ദേശവുമായി രശ്മിക രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കരുതെന്ന് തന്‍റെ ടീമിന് നിർദ്ദേശം നൽകിയിരിക്കുകയാണ് താരം. ടോളിവുഡ് മാധ്യമങ്ങളാണ് നടിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഭിമുഖങ്ങളിൽ വിജയ്‌യെക്കറിച്ചോ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളോ തന്നോട് ചോദിക്കരുതെന്ന് നടി മാധ്യമങ്ങളെ അറിയിക്കാനും ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടനുമായുള്ള ഗോസിപ്പ് വാർത്തകൾ രശ്മികയുടെ മാതാപിതാക്കളെ അസ്വസ്ഥരാകുന്നതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

അതേസമയം രക്ഷിത് ഷെട്ടിയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രേക്കപ്പിന് ശേഷം നടിക്കെതിരേ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. രശ്മികയാണ് ഈ ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ സൈബർ അറ്റാക്ക് രൂക്ഷമായപ്പോൾ രശ്മികയെ പിന്തുണച്ച് രക്ഷിത് ഷെട്ടി തന്നെ എത്തിയിരുന്നു.

രശ്മികയെക്കുറിച്ച് ആരാധകർ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍നിന്നു നോക്കിക്കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം.

നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ എന്നായിരുന്നു രക്ഷിത് പറഞ്ഞത്.