+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിലീപിനു വേണ്ടി ലാൽജോസ് വർഷങ്ങളോളം നീട്ടി വച്ച സിനിമ

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ദിലീപ് ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. ചന
ദിലീപിനു വേണ്ടി ലാൽജോസ് വർഷങ്ങളോളം നീട്ടി വച്ച സിനിമ

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ദിലീപ് - ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ,ചാന്ത്പൊട്ട്, മുല്ല തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. ദിലീപ് ചിത്രമായ ചാന്ത്പൊട്ടിനെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.

ചാന്ത്പൊട്ട്' താന്‍ വര്‍ഷങ്ങള്‍ക്ക് മുന്പേ പ്ലാന്‍ ചെയ്തിരുന്നതാണെന്നും എന്നാല്‍ ദിലീപ് സ്റ്റാര്‍ എന്ന നിലയില്‍ വലിയ ഒരു ഇമേജ് സൃഷ്ടിക്കുമ്പോള്‍ അത് ചാന്ത്പൊട്ട് എന്ന സിനിമയ്ക്ക് ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ദിലീപ് സൂപ്പര്‍ താരമായി കഴിഞ്ഞ ശേഷം ആ സിനിമ ചെയ്തതെന്നും ചിത്രത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് ലാല്‍ ജോസ് പറയുന്നു.

ചാന്തുപൊട്ട് എന്ന സിനിമ ദിലീപ് എന്ന നടനെ വച്ച് തന്നെ ചെയ്യണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ, പിന്നീടത് ദിലീപിന്‍റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു.

കാരണം വലിയ കാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് ചാന്തുപൊട്ട്. അത് ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ തന്നെ അതിനു തയാറെടുത്തിരുന്നെങ്കില്‍ ദിലീപിന് ഇപ്പോഴുള്ള ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ട് ആ സിനിമ എടുക്കുന്നതാണ് അതിന്‍റെ ബിസിനസിനു നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ആ സിനിമ ചെയ്തതെന്നും ലാല്‍ ജോസ് പറയുന്നു.