+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

200 കോടി വേണ്ടെന്ന് സാമന്ത

ഇക്കഴിഞ്ഞ ദിവസമാണ് താരദന്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന്‌ ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്
200 കോടി വേണ്ടെന്ന് സാമന്ത

ഇക്കഴിഞ്ഞ ദിവസമാണ് താരദന്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന്‌ ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും പിരിയുന്ന വിവരം സ്ഥിരീകരിച്ചത്.

ജീവനാംശമായി നടിക്ക് നാഗചൈതന്യയുടെ കുടുംബം 200 കോടി രൂപയാണ് നല്‍കാനൊരുങ്ങിയത്. എന്നാൽ ആ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന.

ഞാന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. എനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് 10 വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച്‌ താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.