+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നല്ലവനായ ഉണ്ണിയുടെ പിറന്നാൾ; കേക്കുമായി പ്രിയ കുഞ്ചാക്കോ

നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനത്തിൽ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയ നൽകിയ കേക്ക് ശ്രദ്ധേയമാകുന്നു. പ്രകൃതി സ്നേഹിയായ പിഷാരടിക്ക് അതനുസരി
നല്ലവനായ ഉണ്ണിയുടെ പിറന്നാൾ; കേക്കുമായി പ്രിയ കുഞ്ചാക്കോ

നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ജന്മദിനത്തിൽ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയ നൽകിയ കേക്ക് ശ്രദ്ധേയമാകുന്നു. പ്രകൃതി സ്നേഹിയായ പിഷാരടിക്ക് അതനുസരിച്ചുള്ള കേക്ക് ആണ് പ്രിയ തയാറാക്കി നൽകിയത്. മരച്ചില്ലയുടെ മുകളിൽ ഇരിക്കുന്ന കിളിയും ഇലയുമാണ് കേക്കിന്‍റെ തീം.

മമ്മുട്ടിയുടെ എഴുപതാം പിറന്നാളിനും പ്രിയ കേക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹം വീട്ടിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരിക്കുന്ന ചിത്രം ആലേഖനം ചെയ്ത കേക്ക് ആണ് കൊടുത്തയച്ചത്. മമ്മുക്ക ഈ കേക്ക് മുറിക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

അച്ഛന്‍റെ പേര് ചോദിക്കുമ്പോൾ 'പിഷു' എന്ന് പറയുന്ന രമേഷ് പിഷാരടിയുടെ ഏറ്റവും ഇളയ മകന്‍റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസ അർപ്പിച്ചത്. നല്ലവനായ ഉണ്ണിക്ക് പിറന്നാൾ ആശംകൾ എന്നാണ് സുബി സോഷ്യൽ മീഡിയയിൽ കുറിച്ചത്.