+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നായാട്ടിന്‍റെ കാര്യങ്ങൾ മമ്മൂക്ക പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി'

മലയാളത്തിന്‍റെ താരരാജാവ് മമ്മൂട്ടി എഴുപതാം പിറന്നാൾ നിറവിലാണ്. ഈയവസരത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള തന്‍റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ

മലയാളത്തിന്‍റെ താരരാജാവ് മമ്മൂട്ടി എഴുപതാം പിറന്നാൾ നിറവിലാണ്. ഈയവസരത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള തന്‍റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. തന്‍റെ നായാട്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.

നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ അതിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ ഫുള്‍ ഡീറ്റെയിൽസും മമ്മൂക്ക ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ചാക്കോച്ചൻ പറഞ്ഞു.

അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെക്കുറിച്ച് അത് ഇറങ്ങും മുന്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ലെന്നും എന്നാല്‍ മമ്മുക്ക അങ്ങനെയുള്ള ആളല്ലെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.

"സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മുക്കയുടെ താത്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് എന്നെ ഞെട്ടിച്ച ആ സംഭവം' -കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.