+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കാണുമ്പോഴെല്ലാം മമ്മൂക്ക പറയുന്നത് രണ്ടു കാര്യങ്ങൾ, അത് ഞാൻ അനുസരിച്ചിട്ടുമില്ല'

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വി.എം. വിനു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കഥകളും ഏറെ പ്രസിദ്ധമാണ്. ഇ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വി.എം. വിനു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കഥകളും ഏറെ പ്രസിദ്ധമാണ്. ഇപ്പോഴിതാ, കാണുമ്പോഴൊക്കെ താരം തന്നോട് എപ്പോഴും പറയുന്നത് രണ്ട് കാര്യങ്ങളാണെന്നു വെളിപ്പെടുത്തുകയാണ് വിനു.

സ്‌ക്രിപ്റ്റ് എഴുതണം, അഭിനയത്തിലേക്ക് ഇറങ്ങണം എന്നിങ്ങനെ രണ്ടു കാര്യങ്ങളാണ് മമ്മൂട്ടി തന്നോട് പറയുന്നതെന്ന് വി.എം. വിനു പറയുന്നു. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കണം, ഞാന്‍ വിളിക്കാം എന്നൊക്കെ മമ്മൂക്ക പറഞ്ഞുവെന്നും അത് കേള്‍ക്കാന്‍ രസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മമ്മൂക്ക അങ്ങനെ വിളിച്ചിട്ടുണ്ട്. പക്ഷേ സുഖമില്ല. എന്നൊക്കെ പറഞ്ഞു ഞാന്‍ മുങ്ങിനടന്നു. മമ്മൂക്ക പറഞ്ഞ രണ്ട് കാര്യങ്ങളും ഞാന്‍ അനുസരിച്ചിട്ടില്ല. അതിന്‍റേതായ കുഴപ്പങ്ങളും ഉണ്ട്. ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാര്‍ അല്ലേ. രണ്‍ജി പണിക്കരെയൊക്കെ പുതിയ തലമുറ കാണുന്നത് സം വിധായകനോ തിരക്കഥാകൃത്തോ ആയിട്ടല്ല. നടനായിട്ടു തന്നെയാണ്." -വി.എം. വിനു പറയുന്നു.