+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാൻഗോഗിന്‍റെ തീൻമേശയുമായി ആർ. ശ്രീനിവാസൻ

ലോകപ്രശസ്ത ചിത്രകാരൻ വിൻസന്‍റ് വാൻഗോഗിന്‍റെ ജീവിതം സിനിമയാകുന്നു. എഡ്യുക്കേഷൻ ലോണ്‍, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആർ.
വാൻഗോഗിന്‍റെ തീൻമേശയുമായി ആർ. ശ്രീനിവാസൻ

ലോകപ്രശസ്ത ചിത്രകാരൻ വിൻസന്‍റ് വാൻഗോഗിന്‍റെ ജീവിതം സിനിമയാകുന്നു. എഡ്യുക്കേഷൻ ലോണ്‍, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാൻഗോഗിന്‍റെ തീൻമേശ.

വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഗിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വാൻഗോഖിന്‍റെ പ്രശസ്തമായ ചിത്രം ഉരുളക്കിഴങ്ങ് കഴിക്കുന്നവർ, അതേ സ്വഭാവത്തിൽ വരയ്ക്കാൻ അയാൾ ശ്രമിക്കുകയാണ്. അതിനായി ഒരു പെണ്‍കുട്ടി അയാളെ സഹായിക്കുന്നു.

പൊട്ടറ്റോ ഈറ്റേഴ്സ് ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിച്ച ദുരിതപൂർണമായ ജീവിതത്തിന്‍റെ ഒരു പകർപ്പാണ്.

മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്. ബാനർ - ശ്രീജിത്ത് സിനിമാസ്, പായിപ്പാട് രാജുവിന്‍റേതാണ് രചന. രഞ്ജിനി സുധീരൻ സംഗീതം പകരുന്നു. ശ്രീജിത്ത് സിനിമാസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.