+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുസ്തകത്തെ പരിഹസിച്ചു; ശിവൻകുട്ടിയുടെ ബന്ധുവായിരിക്കുമെന്ന് മറുപടി

പുസ്തകം പബ്ലിഷ് ചെയ്ത പ്രസാദകരുടെ പണം നഷ്ടമായെന്ന് കളിയാക്കിയ ആൾക്ക് സംവിധായകനും നടനുമായ ജോയ് മാത്യൂ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏപ്രിലി
പുസ്തകത്തെ പരിഹസിച്ചു; ശിവൻകുട്ടിയുടെ ബന്ധുവായിരിക്കുമെന്ന് മറുപടി

പുസ്തകം പബ്ലിഷ് ചെയ്ത പ്രസാദകരുടെ പണം നഷ്ടമായെന്ന് കളിയാക്കിയ ആൾക്ക് സംവിധായകനും നടനുമായ ജോയ് മാത്യൂ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏപ്രിലിലാണ് ജോയ് മാത്യുവിന്‍റെ "പ്രണയത്തിന്‍റെ ചതുരനെല്ലിക്കകള്‍" എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്‍റെ ഒരു ചിത്രം ജോയ് മാത്യു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇതിനു താഴെയായിരുന്നു കമന്‍റ്. പ്രസാദകരുടെ കഷ് പോയി എന്നായിരുന്നു ഒരാളുടെ കമന്‍റ്. പാവം അക്ഷരാഭ്യാസം പോലുമില്ല, മിക്കവാറും ശിവൻകുട്ടിയുടെ ബന്ധുവായിരിക്കും എന്നായിരുന്നു ജോയ് മാത്യുവിന്‍റെ മറുപടി. ജോയ് മാത്യുവിനെ അനുകൂലിചിച്ചും വിമർശിച്ചും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.