+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പാൽ വാങ്ങണമെങ്കിലും നെഗറ്റീവ് സർട്ടിഫിക്കറ്റ്, നമ്മളാണ് ഏറ്റവും വലിയ ജോക്കർമാർ'

പുതിയ കോവിഡ് മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 'പാൽ വാങ്ങാൻ പോകണമെങ്കിലും ഞാൻ കോവിഡ് നെഗറ്റീ

പുതിയ കോവിഡ് മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 'പാൽ വാങ്ങാൻ പോകണമെങ്കിലും ഞാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ജോക്കർമാർ'- എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കടകളിൽ സാധനം വാങ്ങാൻ പോകുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരോ, ഒരു മാസം മുന്പ് കോവിഡ് ബാധിച്ച് മുക്തി നേടിയവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധന ഫലമുള്ളവരോ ആയിരിക്കണമെന്ന നിർദേശത്തെയാണ് നടി പരിഹസിച്ചിരിക്കുന്നത്.