+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ പാർലമെന്‍റ് മന്ദിരം അഭിമാനം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതത്തിന്‍റെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതും രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യബോധത്തിന്‍റെ പ്രതീകവുമായ പുതിയ പാർലമെന്‍റ് മന്ദിരം രാ
പുതിയ പാർലമെന്‍റ് മന്ദിരം അഭിമാനം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭാരതത്തിന്‍റെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതും രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യബോധത്തിന്‍റെ പ്രതീകവുമായ പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

പാർലമെന്‍റ് മന്ദിരോദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽനിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോണ്‍ഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം ആരോപിച്ചു