തിരുവനന്തപുരം: നിയമസഭാ ഹാളിൽ കയറുന്ന വാതിലിനരികിൽ വച്ചിരിക്കുന്ന എംഎൽഎമാരുടെ ഹാജർ പുസ്തകം ഇനി ഓർമ. ഇ നിയമസഭയുടെ കാലത്ത് ഇ സിഗ്നേച്ചറിംഗ് വഴിയാണ് എംഎൽഎമാർ ഹാജർ വയ്ക്കുന്നത്.
എംഎൽഎമാരുടെ സീറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ യൂസർ ഐഡിയും പാസ് വേഡും കൊടുത്തു കയറുന്പോൾ ഹാജർ രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണു പുതിയ സംവിധാനം.
ഇതിനു കഴിഞ്ഞില്ലെങ്കിൽ വിരലടയാളം ഉപയോഗിച്ചു പഞ്ച് ചെയ്തു പ്രവേശിക്കുന്പോഴും ഹാജർ രേഖപ്പെടുത്തിയതായി കണക്കാക്കും. കടലാസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഇ ബജറ്റ് ആണ് അവതരിപ്പിക്കുക.
എംഎൽഎമാരുടെ സീറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ യൂസർ ഐഡിയും പാസ് വേഡും കൊടുത്തു കയറുന്പോൾ ഹാജർ രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണു പുതിയ സംവിധാനം.
ഇതിനു കഴിഞ്ഞില്ലെങ്കിൽ വിരലടയാളം ഉപയോഗിച്ചു പഞ്ച് ചെയ്തു പ്രവേശിക്കുന്പോഴും ഹാജർ രേഖപ്പെടുത്തിയതായി കണക്കാക്കും. കടലാസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഇ ബജറ്റ് ആണ് അവതരിപ്പിക്കുക.