തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായി യൂത്ത് ലീഗ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ രണ്ടു മുതൽ ഇരുപത്തി ഒൻപത് വരെയുള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണു പ്രതികൾക്ക് ഉപാധികളേടെ ജാമ്യം നൽകിയത്. ഒന്നാം പ്രതി പി.കെ.ഫിറോസിന് ജാമ്യം ലഭിച്ചിട്ടില്ല. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. കർശന വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, ഒരാ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരെയും ഹാജരാക്കണം, ഒരോ പ്രതികളും 2586 രൂപ വീതം പിഴ അടയക്കണം എന്നീ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണു പ്രതികൾക്ക് ഉപാധികളേടെ ജാമ്യം നൽകിയത്. ഒന്നാം പ്രതി പി.കെ.ഫിറോസിന് ജാമ്യം ലഭിച്ചിട്ടില്ല. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. കർശന വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, ഒരാ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരെയും ഹാജരാക്കണം, ഒരോ പ്രതികളും 2586 രൂപ വീതം പിഴ അടയക്കണം എന്നീ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം.