കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇവരുടെ ശിപാര്‍ശ പ്രകാരം പ്രോ വിസിയായി ഡോ. അയൂബിനെ നിയമിച്ച നടപടിയും സംശയത്തിന്റെ നിഴലിലായി.
സര്‍വകലാശാല വിസിയുടെ ശിപാര്‍ശ പ്രകാരം സിന്ഡിക്കേറ്റാണു പ്രോ വിസിയെ നിയമിക്കുന്നത്. വിസിയുടെ കാലാവധി കഴിയുന്നതിനൊപ്പം പ്രോ വിസിയുടെ കാലാവധിയും കഴിയുമെന്നാണു സര്‍വകലാശാല നിയമത്തില്‍ പറയുന്നത്.
ഡോ. എം.എസ്. രാജശ്രീയെ വിസിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്നു സുപ്രീം കോടതിയുടെ വിധി പറയുന്നു. ആ നിലയ്ക്ക് രാജശ്രീ വിസിയുടെ പദവി വഹിച്ചിരുന്നില്ലെന്നു വിലയിരുത്തണമെന്നും അങ്ങനെയെങ്കിൽ പ്രോ വിസിക്കും തുടരാനാവില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
സര്‍വകലാശാല വിസിയുടെ ശിപാര്‍ശ പ്രകാരം സിന്ഡിക്കേറ്റാണു പ്രോ വിസിയെ നിയമിക്കുന്നത്. വിസിയുടെ കാലാവധി കഴിയുന്നതിനൊപ്പം പ്രോ വിസിയുടെ കാലാവധിയും കഴിയുമെന്നാണു സര്‍വകലാശാല നിയമത്തില്‍ പറയുന്നത്.
ഡോ. എം.എസ്. രാജശ്രീയെ വിസിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്നു സുപ്രീം കോടതിയുടെ വിധി പറയുന്നു. ആ നിലയ്ക്ക് രാജശ്രീ വിസിയുടെ പദവി വഹിച്ചിരുന്നില്ലെന്നു വിലയിരുത്തണമെന്നും അങ്ങനെയെങ്കിൽ പ്രോ വിസിക്കും തുടരാനാവില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.