+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീകളോട് മര്യാദ കാണിക്കാൻ സ്വന്തമായി പെങ്ങൾ വേണം എന്നില്ല

വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് ചെയ്ത യുവാവിന് ചുട്ടമറുപടി നൽകി നടൻ ഷെയിൻ നിഗം എത്തിയത്. ഇതിന് ചുട്ട മറുപടിയാണ് നടന്‍ നല്‍കിയിരിക്കുന്ന
സ്ത്രീകളോട് മര്യാദ കാണിക്കാൻ സ്വന്തമായി പെങ്ങൾ വേണം എന്നില്ല

വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് ചെയ്ത യുവാവിന് ചുട്ടമറുപടി നൽകി നടൻ ഷെയിൻ നിഗം എത്തിയത്. ഇതിന് ചുട്ട മറുപടിയാണ് നടന്‍ നല്‍കിയിരിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ഒരു പോസ്റ്റ് ഷെയ്ന്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് കമന്‍റ് പ്രത്യക്ഷപ്പെട്ടത്.

അല്ല കഞ്ചാവേ, സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ അപ്പൊ പിന്നെ സ്ത്രീക്കളോട് മാത്രം എന്തിനാ ഒരു പ്രത്യേക മര്യാദ കാണിക്കുന്നത് ? മര്യാദയൊക്കെ കൊടുത്താൽ കിട്ടും എന്നല്ലേ ആണായാലും പെണ്ണായാലും ? എന്നായിരുന്നു കമന്‍റ്. വിവാദമായതോടെ കമന്‍റിട്ടയാൾ ചെറിയ തിരുത്തൽ വരുത്തി.

സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ അപ്പൊ പിന്നെ സ്ത്രീക്കളോട് മാത്രം എന്തിനാ ഒരു പ്രത്യേക മര്യാദ കാണിക്കുന്നത് ?മര്യാദയൊക്കെ കണ്ണാടിപോലെയല്ലേ കൊടുത്താൽ കിട്ടും എന്നല്ലേ ആണായാലും പെണ്ണായാലും ? മുത്തേ - എന്നാക്കി കമന്‍റ് തിരുത്തി.

താങ്കൾ ഉത്തരം അർഹിക്കുന്നില്ല എന്നാലും പറയാം... തുല്യതയിൽ അഭിപ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാൻ സ്വന്തമായി പെങ്ങൾ വേണം എന്നില്ല... വളർന്ന് വന്ന സാഹചര്യവും.. വളർത്തു ഗുണവും കൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളു...

പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പ് രോഗികൾക്ക് ഒരു അറിവിനായി പങ്കു വെച്ചതാണ് എന്നുള്ള കാര്യം ഓർമ്മിപ്പിക്കട്ടെ...ചിലർക്ക് കാണുമ്പോ കൊള്ളും...ചിലർക്ക് മാത്രം... - എന്നായിരുന്നു ഷെയിന്‍റെ മറുപടി.