തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്.
ജന്മനാട്ടിൽ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഇതു നിഷേധിക്കുന്ന സർക്കാർ, ഇവരുടെ പ്രശ്നങ്ങളിൽ പുനർവിചിന്തനം ചെയ്യണമെന്നും ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ നിലനിൽപിനായുള്ള പ്രക്ഷോഭത്തിന്റെ ആവശ്യം മനസിലാക്കി പുനരധിവാസത്തിനുള്ള സാഹചര്യം നൽകി ഉടൻ പരിഹാരം കണ്ടെത്തണമെന്ന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹി കൾ വിഴിഞ്ഞം സമരപ്പന്തലിലെത്തി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, സെക്രട്ടറി ബിജു. ജി, ഇഗ്നേഷ്യസ് ലെയോള എന്നിവർ പ്രസംഗിച്ചു.
ജന്മനാട്ടിൽ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഇതു നിഷേധിക്കുന്ന സർക്കാർ, ഇവരുടെ പ്രശ്നങ്ങളിൽ പുനർവിചിന്തനം ചെയ്യണമെന്നും ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ നിലനിൽപിനായുള്ള പ്രക്ഷോഭത്തിന്റെ ആവശ്യം മനസിലാക്കി പുനരധിവാസത്തിനുള്ള സാഹചര്യം നൽകി ഉടൻ പരിഹാരം കണ്ടെത്തണമെന്ന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹി കൾ വിഴിഞ്ഞം സമരപ്പന്തലിലെത്തി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, സെക്രട്ടറി ബിജു. ജി, ഇഗ്നേഷ്യസ് ലെയോള എന്നിവർ പ്രസംഗിച്ചു.