+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഷ്ടമായത് സഹോദരനെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാർട്ടിക്കും രാഷ
നഷ്ടമായത്  സഹോദരനെ:  മുഖ്യമന്ത്രി
തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

വിദ്യാർഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാന ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്‍റേതായ മുദ്ര പതിപ്പിച്ചു.

എസ്എഫ്ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് ചെറുതല്ല. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചതായി പിണറായി വിജയൻ അനുസ്മരിച്ചു.