+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ച കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ച
സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ച കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് കോഴിക്കോട് അഡീ. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു വിലയിരുത്തി മുന്‍കൂര്‍ ജാമ്യം നല്‍കിയതു തെറ്റായ നടപടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

2022 ഏപ്രില്‍ 17 ന് സിവിക് ചന്ദ്രന്‍ എഴുത്തുകാരിയെ കടന്നു പിടിച്ചു പിന്‍കഴുത്തില്‍ ചുംബിച്ചെന്നാണ് പരാതി. ഇവര്‍ക്ക് മൊബൈലില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ട് സിവിക് ചന്ദ്രന്‍ ഇവരെ ആക്രമിച്ചെന്നു വിലയിരുത്തിയാണ് ഈ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയത്.

എന്നാല്‍ പ്രതിയുടെ എസ്എസ്എല്‍സി ബുക്കില്‍ ജാതിയോ മതമോ രേഖപ്പെടുത്തിയിട്ടില്ലെന്നും ജാതിക്കും മതത്തിനുമെതിരേ പോരാടുന്ന വ്യക്തിയാണ് സിവിക് ചന്ദ്രനെന്നും അഡീ. സെഷന്‍സ് കോടതി വിലയിരുത്തി. പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് പ്രതി ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. പരാതിക്കാരി പട്ടികജാതിക്കാരിയാണെന്ന് പ്രതിക്ക് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊയിലാണ്ടിയില്‍ രണ്ടു വര്‍ഷം മുമ്പു നടന്ന സാഹിത്യക്യാമ്പില്‍ വച്ച് മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിലും കോടതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന് ഈ വിധിയില്‍ പറഞ്ഞതു വിവാദമായിരുന്നു.