തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. അടയ്ക്കാനുണ്ടായിരുന്ന രണ്ടു ഷട്ടറുകൾ ഇന്നലെ രാവിലെ 11നാണ് അടച്ചത്. ഇന്നലെ രാത്രി എട്ടിന് ജലനിരപ്പ് 138.05 അടിയാണ്.
റൂൾകർവനുസരിച്ച് തമിഴ്നാടിന് 138.4 അടി വെള്ളം സംഭരിക്കാം. 1743 ഘനയടി വെള്ളം സെക്കന്റിൽ ഒഴുകിയെത്തുന്പോൾ 2194 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതേ സമയം ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി അടയ്ക്കാനുണ്ട്. നിലവിൽ മൂന്നാം നന്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 30,040 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
റൂൾകർവനുസരിച്ച് തമിഴ്നാടിന് 138.4 അടി വെള്ളം സംഭരിക്കാം. 1743 ഘനയടി വെള്ളം സെക്കന്റിൽ ഒഴുകിയെത്തുന്പോൾ 2194 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതേ സമയം ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി അടയ്ക്കാനുണ്ട്. നിലവിൽ മൂന്നാം നന്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 30,040 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.