+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരണവീട്ടിലും സുരാജി‌ന്‍റെ തമാശ മിസായതില്‍ വിഷമം!

ഹാസ്യതാരമായെത്തി പിന്നീട് സീരിയസ് റോളുകളും ചെയ്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പലതവണ തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. തങ്ങള
മരണവീട്ടിലും സുരാജി‌ന്‍റെ തമാശ മിസായതില്‍ വിഷമം!

ഹാസ്യതാരമായെത്തി പിന്നീട് സീരിയസ് റോളുകളും ചെയ്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പലതവണ തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. തങ്ങളെ ഒത്തിരി ചിരിപ്പിച്ച സുരാജ് സെൻി വേഷത്തിലെത്തിയാല്‍ ഞങ്ങളെ കരയിക്കുക തന്നെ ചെയ്യുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

അഭിനയവുമായി ബന്ധപ്പെട്ട് തന്‍റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവം സുരാജ് വെഞ്ഞാറമൂട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍ തങ്ങേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറഞ്ഞത്.

രണ്ടു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യ കഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയടി നേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ... എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസിലുണ്ട്.

ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞു പോവുമ്പോള്‍ എല്ലാവരുടെയും വിഷമം എന്‍റെ തമാശകളും നമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് തന്‍റെ കുട്ടിക്കാല വിശേഷം പങ്കുവച്ചത്.