+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്ക് പാലിച്ച് സാമന്ത; നിർധന യുവതിക്ക് കാർ വാങ്ങി നൽകി

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം. ഇപ്പോഴിതാ ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന
വാക്ക് പാലിച്ച് സാമന്ത; നിർധന യുവതിക്ക് കാർ വാങ്ങി നൽകി

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം. ഇപ്പോഴിതാ ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന കവിത എന്ന യുവതിക്ക് സാമന്ത പന്ത്രണ്ടര ലക്ഷത്തിന്‍റെ കാർ വാങ്ങി നൽകി മാതൃകയായിരിക്കുകയാണ്

കുറച്ച് മാസങ്ങൾക്ക് മുൻപ് സാമന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനിൽ എത്തിയ സ്ത്രീയായിരുന്നു കവിത. ഇവിടെ വച്ചാണ് ഇവരെ സാമന്ത പരിചയപ്പെടുന്നത്. ഗാർഹിക പീഡനത്തിന് ഇരയായ കവിത ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത് ഓട്ടോറിക്ഷ ഓടിച്ചാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം, ഏഴ് സഹോദരിമാർക്കും ആശ്രയം താൻ മാത്രമാണുള്ളത് എന്നും യുവതി അറിയിച്ചു.

ഇവരുടെ കഥ കേട്ട സാമന്ത, അവർക്ക് കാർ സർവീസ് നടത്താൻ സാധിച്ചാൽ കുറച്ച് കൂടെ മെച്ചപ്പെട്ട സാന്പത്തിക നേട്ടമുണ്ടാവും എന്ന് മനസിലാക്കുകയും ഒരു കാർ വാങ്ങി തരാം എന്ന് പറയുകയും ചെയ്തിരുന്നു. ആ വാക്കാണ് സാമന്ത ഇപ്പോൾ പാലിച്ചിരിക്കുന്നത്.