കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസില്‍ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി മജീദിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്ത് മൂന്നു മാസമായിട്ടും മജീദ് എവിടെയാണെന്നു കണ്ടെത്താന്‍പോലും പോലീസിനായിട്ടില്ല.
കേസിലെ മറ്റൊരു പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജംഗ്ഷനു സമീപത്തെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പു നടത്തി.
ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസില്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ മനുഷ്യക്കടത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാനായി പ്രതികൾ മുഖാന്തിരം വിദേശത്തേക്കു പോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ പത്തനംതിട്ട സ്വദേശി അജുമോനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജംഗ്ഷനു സമീപത്തെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പു നടത്തി.
ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസില്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ മനുഷ്യക്കടത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാനായി പ്രതികൾ മുഖാന്തിരം വിദേശത്തേക്കു പോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.