തിരുവനന്തപുരം: മികച്ച ചലച്ചിത്ര ഗ്രന്ഥമായി പട്ടണം റഷീദിന്റെ ചമയം തെരഞ്ഞെടുക്കപ്പെട്ടു.ചലച്ചിത്ര ലേഖനമായി ഡോ. രാകേഷ് ചെറുകോട് രചിച്ച ജോർജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും എന്ന ലേഖനം തെരഞ്ഞെടുക്കപ്പെട്ടു.
142 ചലച്ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. മൂന്നു ഘട്ടങ്ങൾ നീണ്ട പരിശോധനയ്ക്കു ശേഷമാണ് സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാനായ അന്തിമ വിധി നിർണയ സമിതി പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.
ചലച്ചിത്ര മേഖലയിൽ ട്രാൻസ്ജൻഡർ വ്യക്തികളുടെ മുന്നേറ്റത്തിനും ഇത്തവണത്തെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു.
സയ്യിദ് അഖ്തർ മിർസ ചെയർമാനും ഡോ.കെ. ഗോപിനാഥൻ, സുന്ദർദാസ്, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരിന്ദ്രനാഥ് ദ്വാരക് വാര്യർ, ഫൗസിയ ഫാത്തിമ എന്നിവർ അംഗങ്ങളും സി. അജോയ് മെന്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
142 ചലച്ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. മൂന്നു ഘട്ടങ്ങൾ നീണ്ട പരിശോധനയ്ക്കു ശേഷമാണ് സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാനായ അന്തിമ വിധി നിർണയ സമിതി പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.
ചലച്ചിത്ര മേഖലയിൽ ട്രാൻസ്ജൻഡർ വ്യക്തികളുടെ മുന്നേറ്റത്തിനും ഇത്തവണത്തെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു.
സയ്യിദ് അഖ്തർ മിർസ ചെയർമാനും ഡോ.കെ. ഗോപിനാഥൻ, സുന്ദർദാസ്, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരിന്ദ്രനാഥ് ദ്വാരക് വാര്യർ, ഫൗസിയ ഫാത്തിമ എന്നിവർ അംഗങ്ങളും സി. അജോയ് മെന്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.