തൊടുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് പോലീസ് കസ്റ്റഡിയിൽ വിട്ട് ഇടുക്കി ജില്ലാ കോടതി ഉത്തരവിട്ടത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് പോലീസ് കസ്റ്റഡിയിൽ വിട്ട് ഇടുക്കി ജില്ലാ കോടതി ഉത്തരവിട്ടത്.