+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല'; സിനിമയിലെത്താനുള്ള കാരണം വെളിപ്പെടുത്തി കല്യാണി

സിനിമ സെറ്റിൽ സന്തോഷവാനല്ലാതെ ആരെയും കണ്ടിട്ടില്ലാത്തതിനാലാണ് താനും സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന് നടി കല്യാണി പ്രിയദർശൻ. ഹൃദയം സിനിമയു
‘സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല'; സിനിമയിലെത്താനുള്ള കാരണം വെളിപ്പെടുത്തി കല്യാണി

സിനിമ സെറ്റിൽ സന്തോഷവാനല്ലാതെ ആരെയും കണ്ടിട്ടില്ലാത്തതിനാലാണ് താനും സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന് നടി കല്യാണി പ്രിയദർശൻ. ഹൃദയം സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് താൻ സിനിമയിൽ എത്താനുള്ള കാരണം കല്യാണി വെളിപ്പെടുത്തിയത്.

‘ഇന്നലെ ഹൃദയത്തിലേക്കുള്ള എന്‍റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീർന്നു. നിരവധിയാളുകൾക്ക് അറിയില്ല, ഞാനെന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന്, അത് സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്‍റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു.’

‘സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവർ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാൻ ആഗ്രഹിച്ചു.’

‘കഴിഞ്ഞ രണ്ടുമാസം, അച്ച എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. ഇപ്പോൾ എനിക്ക് സെറ്റിലെ ഓരോരുത്തരെയും നഷ്ടപ്പെടാൻ പോവുന്നു.’ കല്യാണി പറയുന്നു.

കല്യാണിയുടെ പോസ്റ്റിന് കമന്‍റുകളുമായി വിനീത് ശ്രീനിവാസനും ദിവ്യ വിനീതും അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യനും ദര്‍ശന രാജേന്ദ്രനും എത്തിയിരുന്നു. വീണ്ടും ഒരുമിച്ചു കൂടാമെന്നായിരുന്നു വിനീതിന്‍റെ കമന്‍റ്. വിനീത് ശ്രീനിവാൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ.