+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലു വിമാനങ്ങൾ കൊച്ചിയിലിറക്കി

നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്നു കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളി
നാലു വിമാനങ്ങൾ കൊച്ചിയിലിറക്കി
നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്നു കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിലേക്ക് വന്ന നാലു വിമാനങ്ങൾ അടിയന്തരമായി കൊച്ചിയിലിറക്കി.

അബുദാബിയിൽനിന്നു കരിപ്പൂരിലേക്ക് വന്ന രണ്ടും ദുബായിയിൽനിന്നു കരിപ്പൂരിലേക്ക് വന്ന ഒന്നും അബുദാബിയിൽനിന്നു കണ്ണൂരിലേക്ക് വന്ന ഒരു വിമാനവുമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.

കാലാവസ്ഥ സാധാരണ നിലയിലായതോടെ യാത്രക്കാരെ അതേവിമാനത്തിൽ തന്നെ കരിപ്പൂരും കണ്ണൂരും എത്തിച്ചു.